Friday, July 28, 2023

3 JULY 20223


 

KOCHI BUSINESS


 

സമഗ്രമായ ആരോഗ്യത്തിനു ഒരു പിടി ബദാം



 ശ്രദ്ധാപൂര്‍വമായ ക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ ഉപഭോക്താക്കളെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെ കാലിഫോര്‍ണിയയിലെ ബദാം ബോര്‍ഡ്‌ ശ്രദ്ധയോടെ ഭക്ഷണം കഴിക്കുന്നതിനു മുന്‍ഗണന നല്‍കുക, സമഗ്ര കുടുംബാരോഗ്യംത്തിനുള്ളപുതിയ മന്ത്രം എന്നതിനെക്കുറിച്ച്‌ സെമിനാര്‍ സംഘടിപ്പിച്ചു.

. സമഗ്രമായ ആരോഗ്യം ഉറപ്പാക്കാന്‍ ആരോഗ്യകരമായ ഭക്ഷണം കഴിക്കേണ്ടതിന്റെ ആവശ്യകതയാണ്‌ ചൂണ്ടിക്കാണിച്ചത്‌. ടെലിവിഷന്‍, ചലച്ചിത്ര നടി ഗായത്രി അരുണ്‍ ന്യൂട്രീഷനിസ്റ്റ്‌ & വെല്‍നസ്‌ കണ്‍സല്‍ട്ടന്റ്‌ ഷീല കൃഷ്‌ണസ്വാമി എന്നിവര്‍ പങ്കെടുത്തു.
ജോലിയുടെ സമ്മര്‍ദ്ദം, ഉപഭോഗ രീതികള്‍, ശീലങ്ങള്‍ തുടങ്ങിയ ജീവിതശൈലി മൂലം അമിതമായി ഭക്ഷണം കഴിക്കുന്നതും മധുരപലഹാരങ്ങള്‍, പഞ്ചസാര അധിഷ്‌ഠിത ഭക്ഷണങ്ങള്‍ എന്നിവ പോലുള്ള കൂടുതല്‍ കലോറി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും നിയന്ത്രിക്കുന്നതിന്‌ ബദാം പോലുള്ള ഭക്ഷണങ്ങള്‍ സഹായിക്കും. വിറ്റാമിന്‍ ഇ, മഗ്‌നീഷ്യം, പ്രോട്ടീന്‍, റൈബോഫ്‌ലേവില്‍, സിങ്ക്‌ തുടങ്ങിയ 15 പോഷകങ്ങളുടെ ഉറവിടമാണ്‌ ബദാം. പ്രോട്ടീനും, ഡയറ്ററി ഫൈബറും അടങ്ങിയ ബദാം, രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ നിലനിര്‍ത്താനും ടൈപ്പ്‌ 2 പ്രമേഹമുള്ളവരില്‍ രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം മെച്ചപ്പെടുത്താനും സഹായിക്കാനും എങ്ങനെ കഴിയുമെന്നും സംസാരിച്ചു.
ദൈനംദിന ദിനചര്യയുടെ ഭാഗമായി ഒരു പിടി ബദാം ചേര്‍ക്കുന്നത്‌ പോലുള്ള ചെറിയ മാറ്റങ്ങള്‍ വരുത്തുന്നത്‌ നല്ല രീതിയില്‍ ആരോഗ്യം സ്ഥിരമായി നിലനിര്‍ത്താന്‍ സഹായിക്കും എന്നും അഭിപ്രായപ്പെട്ടു.
എന്റെ ഓപ്‌ഷനുകളിലൊന്ന്‌ ബദാം ആണ്‌. ബദാം ആരോഗ്യകരമായ ലഘുഭക്ഷണ ഓപ്‌ഷനാണ്‌, ഇത്‌ എന്നെ സംതൃപ്‌തിയോടെ നിലനിര്‍ത്തുന്നു. കൂടാതെ, ചര്‍മ്മത്തിന്റെ ആരോഗ്യം, കുടലിന്റെ ആരോഗ്യം, ശരീരഭാരം നിയന്ത്രിക്കല്‍ എന്നിവയില്‍ നല്ല സ്വാധീനം ചെലുത്തുന്നത്‌ ഉ?പ്പെടെ, ബദാം എന്റെ ദിനചര്യയുടെ ഒരു പ്രധാന ഭാഗമാക്കുന്ന അധിക ആനുകൂല്യങ്ങള്‍ വാഗ്‌ദാനം ചെയ്യുന്നു. ആരോഗ്യകരമായ ലഘുഭക്ഷണങ്ങളുടെ ഒരു നിര എന്റെ പക്കലുണ്ടെന്ന്‌ ഞാന്‍ എപ്പോഴും ഉറപ്പാക്കുന്നു. അത്‌ അനാരോഗ്യകരമായ അല്ലെങ്കില്‍ ജങ്ക്‌ ഫുഡുകള്‍ കഴിക്കുന്നതില്‍ നിന്ന്‌ തടയുന്നു. ഗായത്രി അരുണ്‍ പറഞ്ഞു.
`ഒരാള്‍ എന്താണ്‌ കഴിക്കുന്നത്‌ എന്നതിനെക്കുറിച്ചുള്ള അവബോധമുള്‍ക്കൊണ്ട്‌ മനസ്സോടെ ഭക്ഷണം കഴിക്കുന്നത്‌ ശീലമാക്കേണ്ടത്‌ പ്രധാനമാണ്‌. ഉത്‌കണ്‌ഠയും വിഷാദവും, ഭക്ഷണ ക്രമക്കേടുകള്‍, ഭക്ഷണത്തോടുള്ള ആസക്തി, ശരീരഭാരം കുറയ്‌ക്കല്‍ എന്നിവ മെച്ചപ്പെടുത്തുമെന്ന്‌ പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
ലണ്ടനിലെ കിംഗ്‌സ്‌ കോളേജിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ ബദാം ലഘുഭക്ഷണം മാനസിക പിരിമുറുക്കത്തിന്‌ മറുപടിയായി ഹൃദയമിടിപ്പിന്റെ വ്യതിയാനം മെച്ചപ്പെടുത്തുമെന്ന്‌ കണ്ടെത്തിയട്ടുണ്ട്‌
.ഒരള്‍ക്ക്‌ ശ്രദ്ധാപൂര്‍വമായ ലഘുഭക്ഷണം പരിശീലിക്കാന്‍ തുടങ്ങാം. ന്യൂട്രീഷന്‍ & വെല്‍നസ്‌ കണ്‍സ?ട്ടന്റ്‌ ഷീല കൃഷ്‌ണസ്വാമി പറഞ്ഞു. 

Thursday, July 27, 2023

29 JUNE 2023


 

25 JUNE 2023


 

22 JUNE 2023


 

ഇന്‍സൈഡ്‌ ബിയാസെ ഇന്ത്യ ഇവന്റ്‌ ജൂലൈ 29 വരെ ബെംഗളൂരുവില്‍

 

: ഈ വര്‍ഷത്തെ ഇന്‍സൈഡ്‌ ബിയാസെ ഇന്ത്യ ഇവന്റിന്‌ ജൂലൈ 27ന്‌ ബെംഗളൂരുവില്‍ തുടക്കമായി. ബെംഗളൂരു ബിയാസെ ഷോറൂമില്‍ നടക്കുന്ന ഇവന്റില്‍ മരം, ഗ്ലാസ്‌, അസംസ്‌കൃത വസ്‌തുക്കള്‍ തുടങ്ങിയവയുടെ വ്യവസായങ്ങള്‍ക്ക്‌ ഉപയോഗിക്കുന്ന വിവിധ യന്ത്രങ്ങളുടെ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നു. മൂന്ന്‌ ദിവസങ്ങളിലായി നടക്കുന്ന പരിപാടി ജൂലൈ 29ന്‌ സമാപിക്കും.


സി. എ്‌്‌്‌ന്‍. സി യന്ത്രങ്ങളുടെയും സോഫ്‌റ്റ്‌ വെയറുകളുടെയും ലോക പ്രശസ്‌ത നിര്‍മാതാക്കളായ ബിയാസെയുടെ 13 അത്യാധുനിക കട്ടിംഗ്‌ യന്ത്രങ്ങളുടെ പ്രദര്‍ശനമാണ്‌ ഇവന്റിലെ പ്രധാന ആകര്‍ഷണം. പ്രമുഖ ബ്രാന്റുകളായ ബിയാസെ വുഡ്‌, ബിയാസെ ഗ്ലാസ്‌, ബിയാസെ മെറ്റീരിയ എന്നിവക്കായി തയ്യാറാക്കിയ സോഫ്‌റ്റ്‌വെയറുകളും പ്രദര്‍ശനത്തിനുണ്ട്‌.


അത്യാധുനികമായ ത്രീ ആക്‌സിസ്‌ കട്ടിംഗ്‌ മെഷീനായ ജീനിയസ്‌ സി.ടി നെക്‌സ്റ്റ്‌ ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിക്കുന്നതും ഇന്‍സൈഡ്‌ ബിയാസെയിലായിരിക്കുമെന്ന്‌ അധികൃത? വ്യക്തമാക്കി.
മരം, ഗ്ലാസ്‌, അസംസ്‌കൃത വസ്‌തുക്കളുടെ നിര്‍മ്മാണം തുടങ്ങിയ വ്യവസായങ്ങളുമായി ബന്ധപ്പെട്ട ബിസിനസുകാരെ ലക്ഷ്യമിട്ടാണ്‌ ഇവന്റ്‌ സംഘടിപ്പിക്കുന്നത്‌. ബിയാസെയുടെ അത്യാധുനിക യന്ത്രങ്ങളുടെ പ്രവര്‍ത്തനം നേരിട്ട്‌ കാണാനുള്ള അവസരം ഒരുക്കും. ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ക്കും ഉപയോഗിക്കാവുന്ന തരത്തിലുള്ളവയാണ്‌ ഇവ നിര്‍മിച്ചിട്ടുളളത്‌.


മേഖലയിലെ നൂതന സാങ്കേതിക വിദ്യകളെ കുറിച്ച്‌ വിദഗ്‌ധരായ ആര്‍ക്കിടെക്ടുകളുടെയും ഡിസൈനര്‍മാരുടെയും ക്ലാസുകള്‍ സംഘടിപ്പിക്കുന്നുണ്ട്‌. 

ഗുഡ്‌ ലൈഫ്‌ ഫെസ്റ്റുമായി ക്രോമ

 

   ക്രോമ തങ്ങളുടെ മണ്‍സൂണ്‍ കാല കാമ്പെയിനായ ഗുഡ്‌ ലൈഫ്‌ ഫെസ്റ്റിനു തുടക്കം കുറിച്ചു. വീട്ടുപകരണങ്ങളുടെ ശ്രേണിയില്‍ നിരവധി ഇളവുകളും ആനുകൂല്യങ്ങളുമാണ്‌ ഗുഡ്‌ ലൈഫ്‌ ഫെസ്റ്റിന്‍റെ ഭാഗമായി ക്രോമ നല്‍കുന്നത്‌. വാഷിങ്‌ മിഷ്യനുകള്‍, വാട്ടര്‍ പ്യൂരിഫയറുകള്‍, എയര്‍ ഫ്രയറുകള്‍, ഒടിജികള്‍, മൈക്രോവേവുകള്‍, കെറ്റിലുകള്‍ തുടങ്ങിയവ അടക്കമുള്ള വിഭാഗങ്ങളില്‍ 50 ശതമാനം വരെ ഇളവാണ്‌ ഉപഭോക്താക്കള്‍ക്കു നല്‍കുന്നത്‌.

ഗുഡ്‌ ലൈഫ്‌ ഫെസ്റ്റിന്‍റെ ഭാഗമായി ബേകിങ്‌, റോസ്റ്റിങ്‌ വിഭാഗത്തില്‍ മര്‍ഫി ഒടിജിക്ക്‌ 50 ശതമാനം വരെ ഇളവാണ്‌ ക്രോമ നല്‍കുന്നത്‌. 48 ശതമാനം ഇളവോടെ ഹാവെല്‍സ്‌ കെറ്റിലും ലഭിക്കും. സവിശേഷമായ ഈ ഇളവുകള്‍ക്ക്‌ പുറമെ കണ്‍വെക്ഷന്‍ മൈക്രോവേവുകള്‍, ഒടിജി തുടങ്ങിയവ ഉള്‍പ്പെടെയുള്ള ക്രോമയുടെ സ്വന്തം ഉത്‌പന്ന നിരയില്‍ 30 ശതമാനം വരെയുള്ള ഡീലുകളും ഉപഭോക്താക്കള്‍ക്കു കരസ്ഥമാക്കാം.
ക്രോമയുടെ ഗുഡ്‌ ലൈഫ്‌ ഫെസ്റ്റില്‍ വാഷര്‍ ഡ്രയറുകള്‍ പ്രതിമാസം 2071 രൂപ മുതല്‍ 12 മാസത്തേക്ക്‌ എന്ന രീതിയില്‍ ലഭ്യമാക്കിയിട്ടുണ്ട്‌. ആധുനിക കോപ്പര്‍ ടെക്‌നോളജി ആര്‍ഒകള്‍ 16,990 രൂപ മുതല്‍ ലഭ്യമാക്കിയിട്ടുണ്ട്‌. 1210 രൂപ മുതല്‍ 12 മാസത്തേക്ക്‌ എന്ന നിലയില്‍ ഇതിന്‍റെ വിപുലമായ നിര ക്രോമ സ്‌റ്റോറുകളിലും ക്രോമ ഡോട്ട്‌ കോമിലും ടാറ്റാ ന്യൂ ആപ്പിലും ലഭ്യമാക്കിയിണ്ട്‌. അത്യൂധുനിക ഫില്‍ട്രേഷന്‍ സാങ്കേതികവിദ്യകള്‍ വഴി ശുദ്ധീകരണം നടത്തുന്ന ഇവ ബാക്ടീരിയകള്‍, വൈറസുകള്‍, മറ്റു മാലിന്യങ്ങള്‍, അപകടകരമായ രാസവസ്‌തുക്കള്‍ തുടങ്ങിയവ കുടിവെള്ളത്തില്‍ നിന്ന്‌ നീക്കം ചെയ്യം.

Monday, June 19, 2023

19 JUNE 2023

 


പ്ലസ്‌ ടു കഴിഞ്ഞവര്‍കക്ക്‌ ജര്‍മനിയില്‍ സൗജന്യ പഠനവും ജോലി അവസരവും




 ജര്‍മ്മന്‍ ഫെഡറല്‍ ഗവണ്‍മെന്റും നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ്‌ കൗണ്‍സിലിന്റെപാര്‍ട്‌ണര്‍മാരായ എക്‌സ്‌ട്രീം മള്‍ട്ടീമീഡിയയുമായി ചേര്‍ന്ന്‌ ജര്‍മ്മനിയില്‍ സൗജന്യനഴ്‌സിങ്‌, ഹോട്ടല്‍ മാനേജ്‌മെന്റ്‌, ഫുഡ്‌ ടെക്‌നോളജി പ്രോഗ്രാമ്മുകളിലേക്കുഅഡ്‌മിഷന്‌ അപേക്ഷ ക്ഷണിക്കുന്നു. കോളേജ്‌ പഠനത്തോടൊപ്പം വിവിധകമ്പനികളില്‍ സാലറിയോടു കൂടി അപ്പ്രെന്റിക്ഷിപ്‌ ആയി വര്‍ക്‌ ചെയ്യാന്‍ അവസരം നല്‌കുന്നു

 .മൂന്ന്‌ വര്‌ഷം കോഴ്‌സ്‌ കഴിയുമ്പോള്‍ പെര്‍മനന്റ്‌ എംപ്ലോയീസ്റ്റാറ്റസ്‌ നല്‍കപ്പെടുന്നു .അപ്പ്രെന്റിസ്‌ഷിപ്‌ ആയിരിക്കുമ്പോള്‍ മാസംഎണ്‍പതിനായിരം ഇന്ത്യന്‍ രൂപ സ്‌റ്റൈപ്പന്റ്‌ ആയി കിട്ടുന്നു .ഇത്‌ ഓരോ കൊല്ലവും
കൂടുന്നതായിരിക്കും .പെര്‌മനണന്റ്‌ ആകുമ്പോള്‍ രണ്ടു ലക്ഷത്തിനു മുകളില്‍ സാലറിനല്‌കുന്നു.കൂടാതെ 5 വര്‌ഷം കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ ജഞ സ്റ്റാറ്റസുംനല്‌കുന്നു.കോഴ്‌സിന്‌ തിരഞ്ഞെടുക്കപെടുന്നവര്‍ക്കു ജര്‍മ്മന്‍ ഭാഷ പരിശീലനവും
സബ്‌ജക്ട്‌ പരിശീലനവും കേരളത്തില്‍ തന്നെ നല്‍ക്കപെടുന്നു .അതിനു ചടഉഇസര്‍ട്ടിഫിക്കറ്റും ലഭിക്കുന്നു .പ്ലസ്‌ ടു വിനു സയന്‍സ്‌ /കൊമേഴ്‌സ്വിഷയങ്ങളില്‍ 55 % മാര്‍ക്കുള്ളവര്‍ക്കു അപേക്ഷിക്കാം , ഇല്ലെങ്കില്‍ പ്രസ്‌തുതവിഷയങ്ങളില്‍ ഡിപ്ലോമ ഉള്ളവര്‍ക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 9778192644 എന്ന വാട്‌സാപ്പ്‌്‌
നമ്പറില്‍ ബന്ധപ്പെടുക..

മിഷോ പുതിയ ബ്രാന്‍ഡ്‌ ഐഡന്റിറ്റി പുറത്തിറക്കി

 


കൊച്ചി ഇ- കോമേഴ്‌സ്‌ മാര്‍ക്കറ്റ്‌ പ്ലേസ്‌ ആയ മിഷോ തങ്ങളുടെ പുതിയ ഐഡന്റിറ്റി പ്രഖ്യാപിച്ചു.


ദശലക്ഷക്കണക്കിന്‌ ഇന്ത്യന്‍ ഷോപ്പര്‍മാരുടെ ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റുന്ന ഒരു ഏകജാലക തിരച്ചില്‍ പ്ലാറ്റ്‌ ഫോം എന്ന നിലയില്‍ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്തുകയാണ്‌ മിഷോ ഇതിലൂടെ ലക്ഷ്യമാക്കുന്നത്‌.
ഇ- പ്ലാറ്റ്‌ഫോമിന്റെ സമഗ്രമായ ഉല്‍പ്പന്നങ്ങളുടെ വന്‍ ശേഖരം അവതരിപ്പിക്കുന്നു. ഭൂമി ശാസ്‌ത്രം, ഭാഷ, ലിംഗഭേദം, പ്രായം എന്നിവയിലൂടനീളമുള്ള ഉപഭോക്താക്കള്‍ക്ക്‌ നവീന അനുഭവം നല്‍കുന്നതിനു സഹായിക്കുക കൂടി മിഷോ ഈ നവീകരണത്തിലൂടെ ലക്ഷ്യമിടുന്നു
ഇന്ത്യയുടെ വൈവിധ്യങ്ങളുടെ ചടുലതയും മഹത്വവും ഉള്‍ക്കൊണ്ട്‌
പുതിയ വര്‍ണ പാലറ്റില്‍ ജമുനി, ആം എന്നീ നിറങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഉപഭോക്താവിനും വില്‍പ്പനക്കാര്‍ക്കും ഇടയില്‍ ആത്മവിശ്വാസത്തിന്റെയും വ്യിക്തിത്വത്തിന്റേയും സവിശേഷതകള്‍ ഉണര്‍ത്തുക എന്നതാണ്‌ ഈ പുതുക്കിയ വര്‍ണ പാലറ്റ്‌ കൊണ്ട്‌ ലക്ഷ്യമിടുന്നത്‌.
മിഷോ ഇ - കോമേഴ്‌സ്‌ പ്ല ാറ്റ്‌ ഫോം ആപ്ലിക്കേഷനില്‍ ക്ലിക്ക്‌ ചെയ്യുന്നത്‌ മുതല്‍ ഒരു പുഷ്‌ അഫ്‌ അറിയിപ്പ്‌ സ്വീകരിക്കുന്നതുവരെ ഉപഭോക്തൃ യാത്രയുടെ എല്ലാ ഘട്ടങ്ങളിലും മിഷോയുടെ പെപ്പി സിഗ്നേച്ചര്‍ ട്രാക്ക്‌ പ്ലേ ചെയ്യുന്നു. മലയാളം , ഹിന്ദി , തുടങ്ങിയ എട്ട്‌ ഭാഷകളിലും സോണിക്‌ ഐഡന്റിറ്റി ലോഞ്ച്‌ ചെയ്യും .
2015ല്‍ ആരംഭിച്ചതു മുതല്‍ ഉപഭോക്താക്കളുമായി വൈകാര്യ ബന്ധം ശക്തമാക്കാന്‍ കമ്പനിയുടെ മിഷോ ഓഡിറ്റററി ടച്ച്‌ പോയിന്റുകള്‍ പ്രയോജനപ്പെടുത്തുന്നു.
കമ്പനിയുടെ സോണിക്‌ ഐഡന്റിറ്റി ഒരു ഓണ്‍ലൈന്‍ ഓര്‍ഡര്‍ പ്രതീക്ഷിക്കുമ്പോള്‍ തന്നെ പ്രതീയുടെ ആവേശവും പകര്‍ത്തുന്നുവെന്ന്‌ മിഷോയുടെ സ്ഥാപകനും സിഇഒയുമായ വിദ്വിത്‌ ആത്രേ പറഞ്ഞു.
ലളിതവും ഉപയോഗിക്കാന്‍ എളുപ്പമുള്ളതുമായ ഇ കോമേഴ്‌സ്‌ പ്ലറ്റ്‌ഫോം നിര്‍മ്മിച്ചു 2023ല്‍ അവതരിപ്പിക്കുന്ന ഈ ബ്രാന്‍ഡ്‌ പുതുമകള്‍
കമ്പനിയെ അതിന്റെ നിലവിലുള്ള ഐഡന്റിറ്റി നിലനിര്‍ത്തുന്നതിനോടൊപ്പം വളര്‍ച്ചയുടെ സ്‌കെയിലും കൃത്യമായി പ്രതിഫലിപ്പിക്കുന്നുവെന്ന്‌ വിദ്വിത്‌ ആത്രേ കൂട്ടിച്ചേര്‍ത്തു.

പേജ്‌ 3 സലൂണിന്റെ കേരളത്തിലെ ആദ്യ ഔട്ട്‌ലെറ്റ്‌ കൊച്ചിയില്‍




കൊച്ചി: 20ലധികം ഔട്ട്‌ലെറ്റുകളുമായി ലക്ഷ്വറി സലൂണ്‍ ശൃംഖലയായ പേജ്‌ 3, അതിന്റെ ആദ്യത്തെ ഔട്ട്‌ലെറ്റ്‌ കൊച്ചിയില്‍ആരംഭിച്ചു.
.
കൊച്ചി ലുലു മാളില്‍ സ്ഥിതി ചെയ്യുന്ന ഹൈഎന്‍ഡ്‌ സലൂണ്‍ സ്ഥാപകരായ വീണ കുമാരവേല്‍, കുമാരവേല്‍, സി.ഇ.ഒ ഷണ്‍മുഖ കുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍അ പ്രമുഖ നടിയും മോഡലുമായ മലൈക അറോറ ഉദ്‌ഘാടനം ചെയ്‌തു.
ഹെയര്‍ സ്‌റ്റൈലിംഗ്‌, മേക്കപ്പ്‌, സ്‌കിന്‍ കെയര്‍, ബോഡി ഗ്രൂമിംഗ്‌ എന്നിവയില്‍ വൈദഗ്‌ദ്ധ്യം നേടിയ സര്‍ട്ടിഫൈഡ്‌, വിദഗ്‌ദ്ധരായ സ്‌റ്റൈലിസ്റ്റുകളുടെ പ്രീമിയം സേവനങ്ങള്‍ക്ക്‌ സലൂണ്‍ അറിയപ്പെടുന്നു. സുരക്ഷിതവും സ്വകാര്യവും സവിശേഷവുമായ സലൂണ്‍ അനുഭവം ഉറപ്പാക്കുന്ന, അണുനശീകരണ, ശുചിത്വ പ്രോട്ടോക്കോളുകള്‍ക്കുമുള്ള അവരുടെ വ്യക്തമായ ടഛജകളില്‍ പേജ്‌ 3 അഭിമാനിക്കുന്നു. കൂടാതെ, ഗ�ൃമേെമലെ, ടസല്യിറീൃ തുടങ്ങിയ മുന്‍നിര അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ സലൂണ്‍ റീട്ടെയില്‍ ചെയ്യുന്നു.
'പേജ്‌ 3ല്‍, എല്ലാ സേവനങ്ങളിലും തങ്ങള്‍ ആഡംബരത്തെ പുനര്‍ നിര്‍വചിക്കുന്നു. ഞങ്ങളുടെ പ്രീമിയം, ഹൈഎന്‍ഡ്‌ സലൂണ്‍, മുടിയുടെ നിറം, മുടിയും ശരീര സ്‌പായും, ബോഡി ഗ്രൂമിംഗ്‌, ബ്രൈഡല്‍ മേക്കപ്പ്‌ എന്നിവ പോലുള്ള ബെസ്‌പോക്ക്‌ സേവനങ്ങള്‍ ആഡംബര അനുഭവം നല്‍കുന്നു. .ഏറ്റവും പുതിയ ഹെയര്‍ ട്രെന്‍ഡുകള്‍ മുതല്‍ ചര്‍മ്മസംരക്ഷണത്തിലെ ഏറ്റവും മികച്ചത്‌ വരെ, സര്‍ട്ടിഫൈഡ്‌ സ്‌റ്റൈലിസ്റ്റുകളും വിദഗ്‌ധരുമായി നിങ്ങള്‍ക്ക്‌ ഗ്ലാമറസ്‌, റെഡ്‌ കാര്‍പെറ്റ്‌റെഡി ലുക്ക്‌ നല്‍കുന്നതിന്‌ മികച്ച അന്താരാഷ്ട്ര ഉല്‍പ്പന്നങ്ങള്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. കേരളത്തില്‍ ലോകനിലവാരത്തിലുള്ള സേവനങ്ങള്‍ വാഗ്‌ദാനം ചെയ്യുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്‌'. സലൂണിനെ കുറിച്ച്‌ സ്ഥാപക വീണ കുമാരവേല്‍ പറഞ്ഞു.
'സലൂണ്‍ മനോഹരമായി രൂപകല്‍പ്പന ചെയ്‌തിരിക്കുന്നു, ഒപ്പം അതിന്റെ ഇന്റീരിയറുകളും അവര്‍ വാഗ്‌ദാനം ചെയ്യുന്ന പ്രീമിയം സേവനങ്ങളും ഇതിനു വളരെ ആഡംബരപൂര്‍ണ്ണമായ ആകര്‍ഷണം നല്‍കുന്നു. സലൂണിലേക്ക്‌ എത്ര വന്നാലും എനിക്ക്‌ മതിവരില്ല, സലൂണ്‍ ഉദ്‌ഘാടനം ചെയ്‌തു കൊണ്ട്‌ പ്രശസ്‌ത മോഡലും സിനിമ താരവുമായ മലൈക അറോറ പറഞ്ഞു

Friday, June 9, 2023

ഫോണ്‍പേ സ്‌മാര്‍ട്ട്‌സ്‌പീക്കറുകള്‍ മലയാളത്തില്‍




ബംഗളൂരു: ഫോണ്‍പേ, സ്‌മാര്‍ട്ട്‌ സ്‌പീക്കറുകള്‍ക്കുള്ള വോയ്‌സ്‌ പേയ്‌മെന്റ്‌ അറിയിപ്പുകള്‍ ഇനി മലയാളത്തിലും ലഭ്യമാകും
പ്രാദേശിക ഭാഷയില്‍ അറിയിപ്പുകള്‍ കേള്‍ക്കാന്‍ കഴിയുന്നതോടെ, വ്യാപാരികള്‍ക്ക്‌ ഉപഭോക്താക്കളുടെ ഫോണ്‍ സ്‌ക്രീന്‍ പരിശോധിക്കാതെയോ ബാങ്കില്‍ നിന്നുള്ള പേയ്‌മെന്റ്‌ സ്ഥിരീകരണ എസ്‌.എം.എസ്‌.നായി കാത്തിരിക്കാതെയോ തന്നെ, അവര്‌ക്ക്‌ ഇഷ്ടമുള്ള പ്രാദേശിക ഭാഷയില്‍ ഉപഭോക്തൃ പേയ്‌മെന്റുകള്‍ തല്‍ക്ഷണം സാധൂകരിക്കാനാകും.

ചെലവ്‌ കുറഞ്ഞ ഇന്റര്‍നാഷനല്‍ റോമിങ്‌ പ്ലാനുമായി എയര്‍ടെല്‍

 



കൊച്ചി: ടെലികോം സേവന ദാതാക്കളായ ഭാരതി എയര്‍ടെലിന്റെ ഇന്റര്‍നാഷനല്‍ റോമിങ്‌ പാക്കുകളുടെ വില്‍പ്പന കുത്തനെ വര്‍ധിച്ചു. കേരളത്തില്‍ നിന്ന്‌ വിദേശയാത്ര നടത്തുന്ന ഉപഭോക്താക്കളില്‍ അന്താരാഷ്ട്ര റോമിങ്‌ പാക്കുകള്‍ വാങ്ങുന്നവരുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ രണ്ടിരട്ടിയാണ്‌ വര്‍ധന. കണക്‌റ്റിവിറ്റി വേഗത്തിലും ആകര്‍ഷകവുമാക്കാന്‍ എയര്‍ടെല്‍ ഇന്റര്‍നാഷനല്‍ റോമിങ്‌ പ്ലാനുകള്‍ പരിഷ്‌കരിച്ചിട്ടുണ്ട്‌. പ്രതിദിന ചെലവ്‌ 133 എന്ന ഏറ്റവും കുറഞ്ഞ നിരക്കിലാണ്‌ പുതിയ പ്ലാന്‍ തുടങ്ങുന്നത്‌. ഇത്‌ പല വിദേശ രാജ്യങ്ങളിലേയും പ്രാദേശിക ടെലികോം കമ്പനികള്‍ ഇടാക്കുന്ന റോമിങ്‌ നിരക്കുകളേക്കാള്‍ കുറവാണ്‌. ഇന്ത്യയില്‍ നിന്ന്‌ കൂടുതല്‍ യാത്രക്കാര്‍ യുഎസിലേക്കും യുകെയിലേക്കുമാണെങ്കിലും എയര്‍ടെല്‍ നെറ്റ്വര്‍ക്ക്‌ ഉപയോഗിക്കുന്ന കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ കൂടുതലും പോകുന്നത്‌ യുഎഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലേക്കാണ്‌. വിദേശ യാത്രകളില്‍ വിശ്വസിക്കാവുന്ന കണക്ടിവിറ്റി അനിവാര്യമാണ്‌. ഇക്കാര്യത്തില്‍ മുന്നിലുള്ള എയര്‍ടെലിന്റെ റോമിങ്‌ പ്ലാനുകള്‍ ചെലവ്‌ കുറഞ്ഞതും, സിം അല്ലെങ്കില്‍ നമ്പര്‍ മാറ്റേണ്ട ആവശ്യം വരാത്ത രീതിയില്‍ ഉപഭോക്താക്കളെ എല്ലായ്‌പോയും കണക്ടഡ്‌ ആകാന്‍ സഹായിക്കുന്നതുമാണെന്ന്‌ ഭാരതി എയര്‍ടെല്‍ കേരള സിഒഒ അമിത്‌ ഗുപ്‌ത പറഞ്ഞു.

https://www.keralabhooshanam.com/category/business/


സസ്യാധിഷ്‌ഠിത പാല്‍, പോഷക ഉല്‍പ്പന്നങ്ങളുമായി സിന്തൈറ്റിന്റെ 'പി ഫുഡ്‌സ്‌



                         


    കയറ്റുമതിക്കാരായ
സിന്തൈറ്റ്‌ സസ്യാധിഷ്‌ഠിത പോഷകങ്ങളുടെയും സസ്യ പ്രോട്ടീനുകളുടെയും ഉല്‍പാദന, വിപണനരംഗത്തേക്ക്‌ കടക്കുന്നു. പിഫുഡ്‌സ്‌ എന്ന ഫുഡ്‌ടെക്‌ കമ്പനിയിലൂടെയാണ്‌ പുതുരംഗത്തേക്കുള്ള ചുവടുവെപ്പ്‌. ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയന്‍സ്‌, അമേരിക്കന്‍ കമ്പനിയായ പിമെഡ്‌സ്‌ എന്നിവയുമായി ചേര്‍ന്നുള്ള സംയുക്തസംരംഭമാണ്‌ പിഫുഡ്‌സ്‌.
കമ്പനി പുതുതായി വികസിപ്പിച്ചെടുത്ത പാലിനു പകരമുള്ള സസ്യാധിഷ്‌ഠിത ഉല്‍പ്പന്നം ജസ്റ്റ്‌ പ്ലാന്റസ്‌ ബ്രാന്‍ഡിലും പ്രോട്ടീന്‍ ഹെല്‍ത്ത്‌ ഡ്രിങ്ക്‌ പൗഡര്‍ പ്ലോട്ടീന്‍ എന്ന ബ്രാന്‍ഡിലും വിപണിയിലെത്തി. കടയിരുപ്പിലെ സിന്തൈറ്റ്‌ ആസ്ഥാനത്തു നടന്ന ചടങ്ങില്‍ സിന്തൈറ്റ്‌ എംഡി ഡോ. വിജു ജേക്കബ്‌, ജോയിന്റ്‌ മാനേജിംഗ്‌ ഡയറക്ടര്‍ അജു ജേക്കബ്‌, പിഫുഡ്‌സ്‌ ഡയറക്ടര്‍ ജോ ഫെന്‍ തുടങ്ങിയവര്‍ പങ്കെടുത്തപാലിനും മറ്റ്‌ പാലുല്‍പ്പന്നങ്ങള്‍ക്കും പകരം വെയ്‌ക്കാവുന്ന കൂടുതല്‍ ആരോഗ്യപ്രദവും പരിസ്ഥിതി സൗഹൃദവും രുചികരവും ഉല്‍പ്പാദനച്ചെലവു കുറഞ്ഞതുമായ സസ്യാധിഷ്‌ഠിത ബദലുകള്‍ വികസിപ്പിക്കുകയാണ്‌ പി ഫുഡ്‌സിന്റെ പ്രധാന ലക്ഷ്യമെന്ന്‌ സിന്തൈറ്റ്‌ ഇന്‍ഡസ്‌ട്രീസ്‌ മാനേജിംഗ്‌ ഡയറക്ടര്‍ ഡോ വിജു ജേക്കബ്‌ പറഞ്ഞു . ഇത്തരത്തില്‍ വികസിപ്പിച്ച 'ജസ്റ്റ്‌ പ്ലാന്റ്‌സ്‌', 'പ്ലോട്ടീന്‍' എന്നീ ഉല്‍പ്പന്നങ്ങളാണ്‌ വിപണിയിലെത്തിയിരിക്കുന്നത്‌. ആദ്യഘട്ടത്തില്‍ ആമസോണിലും ബിഗ്‌ ബാസക്‌റ്റിലുമാണ്‌ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കിയിരിക്കുന്നത്‌. ബാംഗ്ലൂരില്‍ കോര്‍പ്പറേറ്റ്‌ രംഗത്തും വന്‍കിട മാളുകളിലും ഉല്‍പ്പന്നങ്ങളെത്തിയിട്ടുണ്ട്‌.
ഒരു ലിറ്ററിന്റെയും 200 മില്ലി ലിറ്ററിന്റെയും ടെട്രാ പാക്കുകളില്‍ ഈ ഉല്‍പ്പന്നം ലഭ്യമാണ്‌. വീഗന്‍ ബേക്കിംഗിനും വീഗന്‍ ഡെസേര്‍ട്ടുകള്‍ക്കും ഇതുപയോഗിക്കാം.
പയറിലും പരിപ്പിലും അടങ്ങിയിട്ടുള്ള ഒമ്പത്‌ തരം അമിനോ ആസിഡുകള്‍ ഒന്നിച്ചു ലഭ്യമാകുന്ന സസ്യപോഷക മിശ്രിതമാണ്‌ 'പ്ലോട്ടീന്‍'. റെഡി റ്റു ഡ്രിങ്ക്‌ വീഗന്‍ പ്രോട്ടീന്‍ ഷേക്കിലടക്കം ഇതുപയോഗിക്കാം. പതിനഞ്ച്‌ ഗ്രാമിന്റെ സാഷേകളിലാണ്‌ പ്ലോട്ടീന്‍ പുറത്തിറക്കുന്നത്‌. ഓരോ സാഷേയും ഒരു മുട്ടക്ക്‌ തുല്യമായ പോഷകങ്ങള്‍ പ്രദാനം ചെയ്യുന്നു.
അരി, കാരറ്റ്‌, ആപ്പ്‌ള്‍, വാഴപ്പഴം, മഞ്ഞപ്പയര്‍, പാം സീഡ്‌സ്‌ എന്നിവയില്‍ നിന്നാണ്‌ ജസ്റ്റ്‌ പ്ലാന്റ്‌സ്‌ ഉല്‍പ്പാദിപ്പിക്കുന്നതെങ്കില്‍ പയര്‍, പരിപ്പുവര്‍ഗങ്ങള്‍ (ലെന്റില്‍സ്‌), കൊക്കോ എന്നിവ ഉപയോഗിച്ചാണ്‌ പ്ലോട്ടീന്‍ നിര്‍മിക്കുന്നത്‌. ജസ്റ്റ്‌ പ്ലാന്റസ്‌ 1 ലിറ്ററിന്റേയും 200 മില്ലിയുടേയും പാക്കുകളിലും പ്ലോട്ടീന്‍ 15 ഗ്രാമിന്റെ സാഷേകളിലുമാണ്‌ വിപണിയലെത്തിയിരിക്കുന്നത്‌.


https://www.keralabhooshanam.com/category/business/



Thursday, June 8, 2023

യുവതി സെലക്ഷനുമായി ഫോറസ്റ്റ്‌ എസന്‍ഷ്യല്‍സ്‌



കൊച്ചി: ഫോറസ്റ്റ്‌ എസന്‍ഷ്യല്‍സ്‌ തങ്ങളുടെ ഏറ്റവും പുതിയ ഫേസ്‌ ആന്‍ഡ്‌ ബാത്ത്‌ ഉല്‍പ്പന്നങ്ങളുടെ ശേഖരമായ യുവതി സെലക്ഷന്‍ അവതരിപ്പിച്ചു. കൗമാരക്കാരിയായ പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകുകയും സ്വന്തം വ്യക്തിത്വവും പാതയും രൂപപ്പെടുത്തുകയും ചെയ്യുന്ന ജീവിത ഘട്ടത്തെ സൂചിപ്പിക്കുന്ന യുവതി എന്ന പുരാതന ആയുര്‍വേദ സങ്കല്‍പ്പത്തെ അടിസ്ഥാനമാക്കിയാണ്‌ പുതിയ യുവതി സെലക്ഷന്‍. 



14കാരിയായ മലീഷ ഖര്‍വയാണ്‌ ഫോറസ്റ്റ്‌ എസന്‍ഷ്യല്‍സിന്റെ പുതിയ യുവതി സെലക്ഷന്‍ അവതരിപ്പിക്കുന്നത്‌. 4,950 രൂപ വിലയുള്ള 7 ഉല്‍പ്പന്നങ്ങളുടെ ഫേസ്‌ ആന്‍ഡ്‌ ബാത്ത്‌ ഉല്‍പ്പന്നങ്ങള്‍ നിറഞ്ഞ ഒരു വലിയ ബോക്‌സും നാല്‌ ഉല്‍പ്പന്നങ്ങള്‍ അടങ്ങിയ 1,800 രൂപ വില വരുന്ന ഒരു ചെറിയ ബോക്‌സും യുവതി ശേഖരത്തിലുണ്ട്‌. ബോക്‌സുകള്‍ കടകളിലും ഓണ്‍ലൈനിലും www.forestessentialsindia.comലും ലഭ്യമാണ്‌

മൂന്ന്‌ കോടി വരെയുള്ള ഉല്‍പ്പന്നങ്ങള്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന്‌ വാങ്ങാം


തിരുവനന്തപുരം: കെഎസ്‌ യുഎമ്മില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നും സര്‍ക്കാര്‍ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും ഉത്‌പന്നങ്ങളും സേവനങ്ങളും വാങ്ങുന്നതിനുള്ള പരിധി ഒരു കോടി രൂപയില്‍ നിന്നും മൂന്ന്‌ കോടിയായി ഉത്തരവിലൂടെ സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചു.
നേരത്തേ ഐടി മേഖലയിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക്‌ മാത്രം ലഭ്യമായിരുന്ന ഈ ആനുകൂല്യം ഇനി ഐടി ഇതര മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ലഭ്യമാകും.
പുതിയ ഉത്തരവ്‌ പ്രകാരം ഐടി, ഐടി ഇതര മേഖലയിലുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നും മൂന്നു കോടി രൂപ വരെയുള്ള സേവനങ്ങളും ഉത്‌പന്നങ്ങളും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കോര്‍പറേഷനുകള്‍, ബോര്‍ഡുകള്‍ എന്നിവര്‍ക്ക്‌ വാങ്ങാവുന്നതാണ്‌.
പരിധി വര്‍ധിപ്പിക്കുന്നതിലൂടെ സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നുള്ള നൂതന സാങ്കേതിക ഉല്‍പ്പന്നങ്ങളും സേവനങ്ങളും എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഉപയോഗിക്കാനാകും. കൃഷി, തദ്ദേശസ്വയംഭരണം, ആരോഗ്യം, ടൂറിസം തുടങ്ങി സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള 49 വകുപ്പുകള്‍ക്കും 1,,000ലധികം ഉപസ്ഥാപനങ്ങള്‍ക്കും ഈ ഉത്തരവ്‌ ബാധകമാണ്‌.കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ വലിയൊരു വിപണി മുന്‍പേ തുറന്നിട്ടുണ്ട്‌. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന്‌ കേരളത്തിലേക്ക്‌ എത്തുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഇതുവഴി സര്‍ക്കാര്‍ ആനുകൂല്യം ലഭ്യമാകും.
സ്‌റ്റേറ്റ്‌ യുണീക്ക്‌ ഐഡി യുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന്‌ ടെന്‍ഡര്‍ നടപടിക്രമങ്ങളില്ലാതെ ഉല്‌പന്നങ്ങളും സേവനങ്ങളും നേരിട്ട്‌ വാങ്ങുന്നതിനുള്ള ധനപരിധി 20 ലക്ഷം രൂപയില്‍ നിന്ന്‌ 50 ലക്ഷമാക്കി ഉയര്‍ത്തിട്ടുമുണ്ട്‌. ഇതിനായി സ്‌റ്റോര്‍സ്‌ പര്‍ച്ചേസ്‌ വകുപ്പും ഇലക്ട്രോണിക്‌സും വിവര സാങ്കേതിക വകുപ്പും സംയുക്തമായി വ്യവസ്ഥകളും മാര്‍ഗനിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചു.
സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നും 17 കോടി രൂപയുടെ 188 സേവനങ്ങള്‍/ ഉല്‍പ്പന്നങ്ങള്‍ 'ഗവണ്‍മെന്റ്‌ ആസ്‌ എ മാര്‍ക്കറ്റ്‌ പ്ലേസ്‌'പദ്ധതിക്ക്‌ കീഴിലായി ഇതുവരെ വിജയകരമായി നടന്നിട്ടുണ്ടെന്ന്‌ പ്രൊജക്ട്‌ ഹെഡ്‌ വരുണ്‍ ജി പറഞ്ഞു.
രജിസ്‌ട്രേഷന്‍ കഴിഞ്ഞ്‌ മൂന്ന്‌ വര്‍ഷമായതോ അല്ലെങ്കില്‍ കെഎസ്‌ യുഎം പ്രൊഡക്ട്‌ ഐഡി ലഭിച്ച്‌ മൂന്ന്‌ വര്‍ഷത്തിനുള്ളില്‍ ഉള്ളതുമായ സ്റ്റാര്‍ട്ടപ്പുകള്‍ക്കായിരിക്കും പുതിയ ഉത്തരവ്‌ പ്രകാരമുള്ള ആനുകൂല്യങ്ങള്‍ക്ക്‌ അര്‍ഹത.
ഈ പദ്ധതി പ്രകാരം കേരളത്തില്‍ 107 സര്‍ക്കാര്‍ വകുപ്പുകള്‍ വിവിധ സ്റ്റാര്‍ട്ടപ്പുകളുടെ ഉപഭോക്താക്കളാണ്‌. ജെന്‍ റോബോട്ടിക്‌സ്‌, ബാഗ്മോ, ടി എന്‍ ക്യൂ ഇന്‍ഗേറ്റ്‌ എന്നീ സ്റ്റാര്‍ട്ടപ്പുകള്‍ കേരളത്തിലെ ഗവണ്‍മെന്‍റ്‌ ആസ്‌ എ മാര്‍ക്കറ്റ്‌ പ്ലേസ്‌ പദ്ധതി വഴി വിപണി വിപുലീകരിച്ചവയാണ്‌.



മോട്ടോറോളയുടെ എഡ്‌ജ്‌ 40 വിപണിയില്‍ എത്തി



കൊച്ചി: മോട്ടോറോളയുടെ 5ജി മൊബൈല്‍ ഫോണ്‍ എഡ്‌ജ്‌ 40 വിപണിയില്‍ എത്തി
വാട്ടര്‍ റെസിസ്റ്റന്റോടുകൂടിയ ലോകത്തിലെ തന്നെ ഏറ്റവും കനം കുറഞ്ഞ 5ജി സ്‌മാര്‍ട്ട്‌ ഫോണ്‍ ആണിത്‌. സാന്‍ഡ്‌ ബ്ലാസ്റ്റഡ്‌ അലൂമിനിയം മെറ്റല്‍ ഫ്രെയിമോടുകൂടിയ പിയു വീഗെന്‍ ലെതര്‍ ഫിനിഷിങ്‌ ആണ്‌ ആകര്‍ഷണീയമാക്കുന്നത്‌.
അതിവേഗതയിലുള്ള മീഡിയ ടെക്‌ ഡിമെന്‍സിറ്റി 8020 പ്രോസസറും 144 എച്ച്‌ സെഡ്‌ 3ഡി കര്‍വ്‌ഡ്‌ ഡിസ്‌പ്ലേയും നല്‍കുന്ന ലോകത്തിലെ ആദ്യത്തെ സ്‌മാര്‍ട്ട്‌ ഫോണ്‍ ആണ്‌ മോട്ടോറോള എഡ്‌ജ്‌ 40.
വയര്‍ലെസ്‌ ചാര്‍ജിങ്‌, ഇ സിം എന്നീ പ്രത്യേകതയും ഉണ്ട്‌. 2 യുഎം അള്‍ട്രാ പിക്‌സല്‍ സാങ്കേതിക വിദ്യയുള്ള 50 എംപി ന്യൂ ക്യാമറയാണുള്ളത്‌. 29,999 രൂപയാണ്‌ വില.

ഫ്‌ളിപ്‌ കാര്‍ട്ട്‌ , മോട്ടോറോള. ഇന്‍ എന്നിവയിലും പ്രമുഖ റീട്ടെയില്‍ സ്‌റ്റോറുകളിലും ലഭ്യമാകും. ബുക്ക്‌ ചെയ്യുന്നവര്‍ക്ക്‌ 9500 രൂപയുടെ സ്‌ക്രീന്‍ ഡാമേജ്‌ പ്രൊട്ടക്ഷന്‍ ഓഫര്‍ ലഭിക്കും.


8 jUN 2023

 


ഓണ്‍ലൈന്‍ കള്ളപ്പണം, കള്ളക്കടത്ത്‌ കേസുകള്‍ സംസ്ഥാനത്ത്‌ കുതിച്ചു കയറുന്നു

 : മന്ത്രി  പി.രാജീവ്‌


കൊച്ചി, അടുത്ത കാലത്തായി, ഓണ്‍ലൈന്‍ കള്ളപ്പണം, കള്ളക്കടത്ത്‌ കേസുകളില്‍ ശ്രദ്ധേയമായ കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ടെന്ന്‌ സംസ്ഥാന വ്യവസായ മന്ത്രി പി.രാജീവ്‌. ഫിക്കിയുടെ കള്ളക്കടത്തിനും കള്ളനോട്ടു പ്രവര്‍ത്തനങ്ങള്‍ക്കുമെതിരായ കമ്മിറ്റി (കാസ്‌കേഡ്‌) സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്തു സംസാരിക്കുകയായയിരുന്നു അദ്ദേഹം.
അത്തരം വഞ്ചനാപരമായ നടപടികള്‍ ഫലപ്രദമായി തടയുന്നതിന്‌ ശക്തമായതും സജീവവുമായ പ്രതികരണം ആവശ്യമാണെന്ന്‌ അദ്ദേഹം ചണ്ടിക്കാട്ടി. പോലീസ്‌ ഉദ്യോഗസ്ഥര്‍ക്കായുള്ള ഫിക്കിയുടെ കപ്പാസിറ്റി ബില്‍ഡിംഗ്‌ പ്രോഗ്രാമിനെ അഭിസംബോധന ചെയ്‌തുകൊണ്ട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. അനധികൃത വ്യാപാരം മൂലം സര്‍ക്കാരിന്‌ 58,521 കോടി രൂപയുടെ നികുതി നഷ്ടം ഉണ്ടായതായി മന്ത്രി പി.രാജീവ്‌ പറഞ്ഞു
കേരള കസ്റ്റംസ്‌ 311 കോടി വിലമതിക്കുന്ന 630 കിലോഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. 123 കേസുകള്‍ ഫയല്‍ ചെയ്‌തുവെന്നും 329 ലക്ഷം രൂപ വിലമതിക്കുന്ന പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയതായും അദ്ദേഹം പറഞ്ഞു.
രാജത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ തകര്‍ക്കുന്നത്‌ കള്ളപ്പണവും കള്ളക്കച്ചവടവുമാണെന്ന്‌ കൊച്ചി പോലീസ്‌ കമ്മീഷണര്‍, കെ സേതു രാമന്‍ പറഞ്ഞു. കള്ളകടത്തലിന്റെയും കള്ളപ്പണത്തിന്റെയും വര്‍ദ്ധിച്ചുവരുന്ന തീവ്രത വിജ്ഞാനാധിഷ്‌ഠിതത്തിന്‌ കാര്യമായ അപകടസാധ്യത സൃഷ്ടിക്കുന്നു. തുറന്നതും ആഗോളവല്‍ക്കരിച്ചതുമായ സമ്പദ്‌വ്യവസ്ഥകള്‍ രാജ്യത്തിന്റെ ദേശീയ സുരക്ഷയും സാമ്പത്തിക താല്‍പ്പര്യങ്ങളും സംരക്ഷിക്കുന്നതില്‍ പോലീസ്‌ വകുപ്പിന്റെ പങ്ക്‌ സുപ്രധാനമാണെന്ന്‌ കെ സേതു രാമന്‍ വ്യക്തമാക്കി.
കള്ളപ്പണത്തിന്റെയും കള്ളക്കടത്തിന്റെയും സാമൂഹികസാമ്പത്തിക ആഘാതത്തെക്കുറിച്ച്‌ ഒരു അവലോകനം ഫിക്കി കാസ്‌കേഡ്‌ ഉപദേശകനും ന്യൂഡല്‍ഹിയിലെ മുന്‍ സ്‌പെഷ്യല്‍ പോലീസ്‌ കമ്മീഷണറുമായ ദീപ്‌ ചന്ദ്‌ നല്‍കി.
ഈ ആഗോള വിപത്തിനെതിരെ പോരാടുന്നതിന്‌, വിദ്യാഭ്യാസത്തിനും ബോധവല്‍ക്കരണ സംരംഭങ്ങള്‍ക്കും മുന്‍ഗണന നല്‍കണ്ടത്‌ അത്യന്താപേക്ഷിതമാണ്‌
കള്ളപ്പണത്തിന്റെയും കള്ളക്കടത്തിന്റെയും ദോഷകരമായ പ്രത്യാഘാതങ്ങളിലേക്ക്‌ വെളിച്ചം വീശേണ്ടതുണ്ടെന്ന്‌ സെമിനാര്‍ വ്യക്തമാക്കി. വ്യാജ ഉല്‍പ്പന്നങ്ങളുടെ വ്യാപനം, കള്ളക്കടത്ത്‌ എന്നിവയുടെ ആഘാതത്തെക്കുറിച്ചുള്ള തുടര്‍ച്ചയായ അവബോധത്തിന്റെയും ഗൗരവത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച്‌ കേരള പോലീസ്‌ ഉദ്യോഗസ്ഥരെ ബോധവല്‍ക്കരിക്കുന്നതിനാണ്‌ ശ്രമിക്കേണ്ടതെന്നും ഈ പ്രശ്‌നത്തിന്റെ സങ്കീ?ണതകള്‍ നാളെയുടെ ഉപഭോക്താക്കള്‍ എന്ന നിലയില്‍ യുവാക്കള്‍ക്ക്‌ അറിയാന്‍ അധികാരമുണ്ട്‌. ഈ ശേഷി വര്‍ധിപ്പിക്കുന്ന പരിപാടി യാണ്‌ ലക്ഷ്യമിടുന്നത്‌.

ആകാശ്‌ എഡ്യുക്കേഷന്‍ സര്‍വീസസിന്റെ ഐപിഒ വരുന്നു


കൊച്ചി: പ്രമുഖ എഡ്‌ ടെക്‌ കമ്പനിയായ ബൈജൂസി്‌ന്റെ സഹോദര സ്ഥാപനമായ ആകാശ്‌ എഡ്യുക്കേഷന്‍ സര്‍വീസസ്‌ ഐപിഓയ്‌ക്ക്‌ ഒരുങ്ങുന്നു. അടുത്ത വ?ഷം പകുതിയോടെ ആകാശിന്റെ പ്രാഥമിക ഓഹരി വില്‍പ്പന ആരംഭിക്കുമെന്നാണ്‌ ബൈജൂസ്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌.
വിദ്യാര്‍ത്ഥിക?ക്ക്‌ നിരവധി പഠനപദ്ധതികള്‍ ലഭ്യമാക്കുന്ന ആകാശന്റെ വളര്‍ച്ചയിലെ ഒരു നാഴികക്കല്ലാണ്‌ ഈ ഐപിഓ. ഐപിഒയ്‌ക്ക്‌ ഡയറക്ടര്‍ ബോര്‍ഡിന്റെ അനുമതി ലഭിച്ചതോടെ ഓഹരി വില്‍പ്പനയ്‌ക്ക്‌ വേണ്ട ബാങ്കിന്റെ നിയമനം ഉടന്‍ തന്നെ പ്രഖ്യാപിക്കുന്നതാണെന്ന്‌ ബൈജൂസ്‌ അറിയിച്ചു.
ഈ ഐപിഓയിലൂടെ അടുത്ത തലത്തിലേയ്‌ക്കുള്ള ആകാശിന്റെ വളര്‍ച്ചയ്‌ക്ക്‌ വേണ്ട മൂലധനം സമാഹരിക്കാന്‍ കഴിയുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ഇന്ത്യയില്‍ ഏറ്റവും മികച്ച വിദ്യാഭ്യാസ പദ്ധതികള്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളിലേയ്‌ക്ക്‌ എത്തിക്കാന്‍ ഇതിലൂടെ സാധ്യമാകും.
ബൈജൂസ്‌ ഏറ്റെടുത്ത ശേഷം കഴിഞ്ഞ രണ്ട്‌ വര്‍ഷത്തിനുള്ളില്‍ ആകാശിന്റെ വരുമാനത്തില്‍ മൂന്ന്‌ മടങ്ങ്‌ വളര്‍ച്ചയാണുണ്ടായത്‌. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 4000 കോടിയാണ്‌ വരുമാനം പ്രതീക്ഷിക്കുന്നത്‌.
പ്രവേശന പരീക്ഷക?ക്കുള്ള പരിശീലന കോഴ്‌സുകളുടെ 2020-25 കാലയളവിലെ വിപണി വളര്‍ച്ച 9.3 ശതമാനമാണ്‌. ഇതില്‍ മുന്നില്‍ നില്‍ക്കുന്ന ഓണ്‍ലൈന്‍ പരിശീലന ക്ലാസുകള്‍ ഈ കാലയളവല്‍ നേടിയ വിപണി വള?ച്ച 42.3 ശതമാനമാണെന്നാണ്‌ കെന്‍ റിസര്‍ച്ചിന്റെ കണ്ടെത്തല്‍
ഈ വളര്‍ച്ച ഏറ്റവും മികച്ച രീതിയില്‍ പ്രയോജനപ്പെടുത്താന്‍ സജ്ജമാണ്‌ ആകാശ്‌. ക്ലാസ്‌ മുറികളിലൂടെയുള്ള അധ്യയനത്തിന്റെ പ്രയോജനങ്ങളും ആധുനിക സാങ്കേതിക വിദ്യയും ഒത്തുചേര്‍ന്നതാണ്‌ എഞ്ചിനീയറിംഗ്‌, മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍ക്ക്‌ വേണ്ടി ആകാശ്‌ പ്രത്യേകം തയ്യാറാക്കിയതാണ്‌ പഠനപദ്ധതികള്‍.

ഇന്ത്യയും സ്വീഡനും കൈകോര്‍ത്ത്‌ സ്‌മാര്‍ട്ട്‌ ഫാമിങ്‌


കൊച്ചി: ഇന്ത്യയും സ്വീഡനും ഉഭയകക്ഷി ഊര്‍ജ, പരിസ്ഥിതി ധാരണാപത്രം ഒപ്പുവെച്ചത്‌ പ്രകാരം സ്‌മാര്‍ട്ട്‌ ഫാമിന്‌ തുടക്കമിട്ടു. ചെറുകിട കൃഷിക്കായി ജലത്തിന്റെ അമിത ഉപയോഗവും ഫോസില്‍ ഇന്ധനത്തെ ആശ്രയിക്കുന്നത്‌ കുറക്കാനും ലക്ഷ്യമിട്ടാണ്‌ സ്‌മാര്‍ട്ട്‌ ഫാം തുടങ്ങിയത്‌. സുസ്ഥിര ഭക്ഷ്യ ഉല്‍പ്പാദന സംവിധാനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ്‌ പുതിയ തുടക്കം. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സോളാര്‍ എനര്‍ജി പരിസരത്താണ്‌ സ്‌മാര്‍ട്ട്‌ ഫാം തുടങ്ങിയിരിക്കുന്നത്‌. സ്വീഡിഷ്‌ ഗ്രീന്‍ ടെക്‌ എഞ്ചിനീയറിങ്‌ കമ്പനിയായ സ്‌പൗഡിയുടെ മികച്ച സാങ്കേതിക വിദ്യയാണ്‌ ഇതിലുപയോഗിച്ചിരിക്കുന്നത്‌. ചെറുകിട കൃഷിക്കുള്ള നൂതന സാങ്കേതികവിദ്യകളെക്കുറിച്ച്‌ പഠിക്കാന്‍ താല്‍പ്പര്യമുള്ള കര്‍ഷകര്‍ക്ക്‌ ഇവിടെ പഠനം നടത്താനും കഴിയും. പതിനായിരക്കണക്കിന്‌ ചെറുകിട കര്‍ഷകരിലേക്ക്‌ സ്‌മാര്‍ട്ട്‌ ഫാമിംഗ്‌ എത്തിക്കുന്നതിനായി വാട്ടര്‍ ഡ്രോപ്പ്‌ ഇനിഷ്യേറ്റീവ്‌ എന്ന സംരംഭത്തിനും ഇതോടൊപ്പം തുടക്കം കുറിച്ചു.
കാലാവസ്ഥാ പ്രശ്‌നങ്ങള്‍ സംയുക്തമായി പരിഹരിക്കുന്നതിന്‌ ഇന്ത്യയുമായി ചേര്‍ന്ന്‌ പ്രവര്‍ത്തിക്കാന്‍ സ്വീഡന്‍ പ്രതിജ്ഞാബദ്ധമാണെന്ന്‌ സ്വീഡന്റെ ട്രേഡ്‌ ആന്‍ഡ്‌ ഇന്‍വെസ്റ്റ്‌ കമ്മീഷണറും ദക്ഷിണേഷ്യയിലെ ബിസിനസ്‌ സ്വീഡന്‍ മേധാവിയുമായ മിസ്‌ സിസിലിയ ഓസ്‌കാര്‍സണ്‍ പറഞ്ഞു. അത്യാധുനിക സാങ്കേതിക വിദ്യകളും പരിസ്ഥിതി സൗഹൃദ സമ്പ്രദായങ്ങളും സ്വീകരിക്കുന്നതിലൂടെ നമുക്ക്‌ കാര്‍ഷിക ഭൂപ്രകൃതിയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ കഴിയുമെന്ന്‌ ഇന്ത്യാ ഗവണ്‍മെന്റ്‌ ഓഫ്‌ ന്യൂ ആന്‍ഡ്‌ റിന്യൂവബിള്‍ എനര്‍ജി (എംഎന്‍ആര്‍ഇ) ജോയിന്റ്‌ സെക്രട്ടറി ലളിത്‌ ബൊഹ്‌റ പറഞ്ഞു. സ്‌മാര്‍ട്ട്‌ ഫാമിംഗ്‌ രീതികള്‍ക്കും നൂതന സാങ്കേതികവിദ്യകള്‍ക്കും ഇന്ത്യയിലെ ചെറുകിട കര്‍ഷകരെ ശാക്തീകരിക്കാന്‍ കഴിയും, അവരില്‍ പലരും സ്‌ത്രീകളാണ്‌, വര്‍ദ്ധിച്ച വിളവെടുപ്പും ഉയര്‍ന്ന ലാഭവും മെച്ചപ്പെട്ട ഉപജീവനവും നേടാന്‍ സ്‌മാര്‍ട്ട്‌ ഫാമിംഗ്‌ സഹായിക്കുമെന്ന്‌ സ്‌പൗഡി സിഇഒ ഹെന്റിക്‌ ജോഹാന്‍സണ്‍ പറഞ്ഞു.

Thursday, May 25, 2023

വോഗ്‌ ഐ വെയര്‍ 50-ാം വാര്‍ഷികം ആഘോഷിക്കുന്നു

 


 ആഗോളതലത്തില്‍ പ്രശസ്‌തമായ കണ്ണട ബ്രാന്‍ഡായ വോഗ്‌ ഐ വെയര്‍ ഈ വര്‍ഷം അതിന്റെ 50-ാം വാര്‍ഷികം ആഘോഷിക്കുന്നു.

ഈ പ്രത്യേക അവസരത്തെ അടയാളപ്പെടുത്തുന്നതിനായി, ബ്രാന്‍ഡ്‌ അവരുടെ ഇന്ത്യന്‍ ബ്രാന്‍ഡ്‌ ഫേസായ തപ്‌സി പന്നു അവതരിപ്പിക്കുന്ന ലെറ്റസ്‌ വോഗ്‌ ലൈക്ക്‌ സൂപ്പര്‍ സ്റ്റാര്‍ എന്ന പുതിയ കാമ്പെയ്‌ന്‍ പുറത്തിറക്കി. വൈവിധ്യപൂര്‍ണ്ണവും വര്‍ണ്ണാഭമായതും ഉയര്‍ന്ന ശൈലിയിലുള്ളതുമായ പ്രത്യേകം ക്യൂറേറ്റ്‌ ചെയ്‌ത വോഗ്‌ ഐവെയറിന്റെ ആനിവേഴ്‌സറി എഡിഷനും ഈ അവസരത്തില്‍ കമ്പനി പുറത്തിറക്കി.
2990 രൂപ മുതല്‍ വില വരുന്ന വോഗ്‌ ഐവെയര്‍ സ്‌റ്റൈലുകളുടെ ഏറ്റവും പുതിയ ശേഖ
രം ടൈറ്റന്‍ ഐപ്ലസ്‌, ആമസോണ്‍ ഇന്ത്യ, അജിയോ, നൈകാ, ടാറ്റാക്ലിക്ക്‌, സണ്‍ഗ്ലാസ്‌ ഹട്ട്‌ തുടങ്ങിയ എല്ലാ മുന്‍നിര സ്‌റ്റോറുകളിലും ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലും ലഭ്യമാണ്‌.
50 വര്‍ഷത്തെ നാഴികക്കല്ലില്‍ വോഗ്‌ ഐവെയറിന്‌ വലിയ അഭിനന്ദനങ്ങള്‍. ഒറിജിനാലിറ്റിക്കും ഇന്‍ക്ലൂസിവിറ്റിക്കും വേണ്ടി എപ്പോഴും നിലകൊള്ളുന്ന ഒരു ബ്രാന്‍ഡുമായി സഹകരിക്കാന്‍ കഴിഞ്ഞത്‌ എനിക്ക്‌ ഒരു തികഞ്ഞ ബഹുമതിയാണഈ മാര്‍ക്വീ ബ്രാന്‍ഡിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തുഷ്ടയാണ്‌.
പ്രേക്ഷകരുടെ യഥാര്‍ത്ഥ ചിന്തകളെയും വികാരങ്ങളെയും പ്രതിനിധീകരിക്കുന്ന പുതിയ കാമ്പെയ്‌ന്‍ സ്വയം വിശ്വസിക്കാനും സ്വന്തം മൗലികതയില്‍ അഭിമാനിക്കാനും പ്രോത്സാഹിപ്പിക്കുന്നു.
നമ്മുടെ ജീവിതത്തില്‍ നമ്മള്‍ എല്ലാവരും സൂപ്പര്‍സ്റ്റാറുകളാണെന്ന്‌ ഞാന്‍ സത്യസന്ധമായി വിശ്വസിക്കുന്നു;
അതിനാല്‍ വരൂ, എന്നോടൊപ്പം, ലെറ്റസ്‌ വോഗ്‌ ലൈക്ക്‌ സൂപ്പര്‍സ്റ്റാര്‍സ്‌.'' പുതിയ പ്രചാരണത്തെക്കുറിച്ച്‌ നടി തപ്‌സി പന്നു പറഞ്ഞു.

ആംവേ ഇന്ത്യ പുതിയ ആര്‍ടിസ്റ്ററി ശ്രേണി പുറത്തിറക്കി

 






കൊച്ചി: ചര്‍മ്മസംരക്ഷണത്തിനായി പ്രത്യേക ശ്രേണി പുറത്തിറക്കി ആംവേ ഇന്ത്യ. ചര്‍മ്മത്തെ സന്തുലിതമാക്കുന്നതിനും ജലാംശം നിലനിര്‍ത്തുന്നതിനുമുള്ള ഘടകങ്ങള്‍ അടങ്ങിയതാണ്‌ പുതിയ ആര്‍ട്ടിസ്‌ട്രി സ്‌കിന്‍ ന്യൂട്രീഷന്‍ ശ്രേണി.
ചര്‍മത്തിന്റെ യുവത്വം നിലനിര്‍ത്താന്‍ ഇത്‌ സഹായിക്കുന്നു. ന്യൂട്രിലൈറ്റ്‌ ഫാമുകളില്‍ നിന്നുള്ള സസ്യാധിഷ്‌ഠിത ബൊട്ടാണിക്കല്‍സ്‌ ആണ്‌ ഇതിന്റെ മറ്റൊരു പ്രത്യേകത. ഹൈഡ്രേറ്റിംഗും ബാലന്‍സിങ്ങുമായ ഈ ശ്രേണികള്‍ വീഗനാണ്‌. പാരബെന്‍സ്‌, ഫ്‌താലേറ്റുകള്‍, സള്‍ഫേറ്റ്‌ സര്‍ഫാക്‌റ്റന്റുകള്‍ എന്നിവ ഇതില്‍ അടങ്ങിയിട്ടില്ല.
ചര്‍മത്തിന്റെ സ്വാഭാവിക പ്രതിരോധം വര്‍ധിപ്പിച്ച്‌ സ്‌ന്തുലിതാവസ്ഥ നിലനിര്‍ത്തിക്കൊണ്ട്‌ ആന്റി ഏജിങിന്‌ സഹായിക്കുന്ന ഘടകങ്ങള്‍ ഇതിലടങ്ങിയിട്ടുണ്ട്‌. 1700 രൂപ മുതല്‍ 3300 രൂപ വരെ വില വരുന്ന ആര്‍ട്ടിസ്‌ട്രി സ്‌കിന്‍ ന്യൂട്രീഷന്‍ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയിലുടനീളമുള്ള ആംവേ ഡയറക്ട്‌ സെല്ലിംഗ്‌ പാര്‍ട്‌ണേഴ്‌സ്‌ സ്‌റ്റോറുകള്‍ വഴി ലഭ്യമാണ്‌.

വിയറ്റ്‌ ജെറ്റ്‌ കൊച്ചിയിലേക്ക്‌ സര്‍വീസാരംഭിക്കുന്നു






മുംബൈ: വിയറ്റ്‌നാമിലെ നിരക്ക്‌ കുറഞ്ഞ വിമാനക്കമ്പനിയായ വിയറ്റ്‌ജെറ്റ്‌, വിയറ്റ്‌നാമിലെ ഹോ ചിമിന്‍ സിറ്റിയില്‍ നിന്ന്‌ കൊച്ചിയിലേക്ക്‌നേരിട്ട്‌ സര്‍വീസാരംഭിക്കുന്നു
ഓഗസ്റ്റ്‌ 12 നാണ്‌ തുടക്കം. തിങ്കള്‍, ബുധന്‍ ,വെള്ളി, ശനി ദിവസങ്ങളിലായി ആഴ്‌ചയില്‍ നാല്‌ സര്‍വീസാണുണ്ടാവുക. കൊച്ചിയില്‍ നിന്ന്‌ ഇന്ത്യന്‍ സമയം രാത്രി 11.30 ന്‌ പുറപ്പെട്ട്‌ പ്രാദേശികസമയം രാവിലെ 6.40 ന്‌ ഹോചിമിന്‍ സിറ്റിയിലെത്തും. തിരിച്ച്‌ഹോചിമിന്‍ സിറ്റിയില്‍ നിന്ന്‌ പ്രാദേശിക സമയം വൈകീട്ട്‌ 7.20 ന്‌പുറപ്പെട്ട്‌ ഇന്ത്യന്‍ സമയം രാത്രി 10.50 ന്‌ കൊച്ചിയിലെത്തും.
ഡല്‍ഹി, മുംബൈ, അഹമ്മദാബാദ്‌ നഗരങ്ങളിലക്ക്‌ വിയറ്റ്‌ ജെറ്റ്‌ നിലവില്‍ സര്‍വീസ്‌ നടത്തുന്നുണ്ട്‌. ഇന്ത്യന്‍ സഞ്ചാരികളില്‍ നിന്നുള്ള പ്രതികരണം മികച്ചതായതിനാലാണ്‌ കൂടുതല്‍ സര്‍വീസുകളാരംഭിക്കാന്‍ വിയറ്റ്‌ ജെറ്റ്‌മുന്നോട്ടുവന്നിട്ടുള്ളത്‌.
കൂടുതല്‍ വിമാനങ്ങള്‍ എത്തുന്നുണ്ട്‌. ഈ മാസം ആറാമത്‌ എ 330 യ്‌ക്ക്‌ പുറമെ മൂന്ന്‌ എ321 നിയോ എസി എഫ്‌ എയര്‍ക്രാഫ്‌റ്റകളും എത്തിച്ചേരും.
ഇന്ധന ലാഭം, കുറഞ്ഞ കാര്‍ബണ്‍ എമിഷന്‍ എന്നിവ ഉറപ്പ്‌ വരുത്തുന്ന എയര്‍ക്രാഫ്‌റ്റുകളാണിവ. പഴയ വിമാനങ്ങള്‍ക്ക്‌ പകരം ഇവ സര്‍വീസുകളാരംഭിക്കുന്നതോടെ പ്രവ?ത്തന ശേഷി വര്‍ധിക്കുകയുംചെലവ്‌ കുറയുകയും ചെയ്യും. യാത്രക്കാ?ക്ക്‌ ഇത്‌ താങ്ങാനാവുന്ന ടിക്കറ്റ്‌നിരക്കി? സുഖകരമായ യാത്ര ഉറപ്പാക്കുന്നു.വിയറ്റ്‌നാമിലെ ഹാനോയിയില്‍ നിന്ന്‌ ജപ്പാനിലെ ഹിരോഷിമയിലേക്കും ഹോ ചിമിന്‍ സിറ്റിയില്‍ നിന്ന്‌ ഇന്തോനേഷ്യയിലെ
ജക്കാര്‍ത്തയിലേക്കും വിയറ്റ്‌ ജെറ്റ്‌ സര്‍വീസ്‌ തുടങ്ങുന്നു. ഹാനോയ്‌- ഹിരോഷിമ സര്‍വീസ്‌ ജൂലൈ 19നും ഹോചിമിന്‍ സിറ്റി - ജക്കാര്‍ത്ത സര്‍വീസ്‌ ആഗസ്റ്റ്‌ 5നും തുടങ്ങും. ഹാനോയ്‌- ഹിരോഷിമ സര്‍വീസ്‌ ബുധനാഴ്‌ചയും ഞായറാഴ്‌ചയുമായി ആഴ്‌ചയില്‍ രണ്ട്‌ ദിവസവും ഹോപിമിന്‍ സിറ്റി-ജക്കാര്‍ത്ത സര്‍വീസ്‌ ദിവസേനയുമാണ്‌.
പുത്തന്‍ എയര്‍ ബസ്‌ 330, എയര്‍ ബസ്‌ 321 എയര്‍ക്രാഫ്‌റ്റുകളുമായി സര്‍വീസ്‌ നടത്തുന്ന വിയറ്റ്‌ ജെറ്റ്‌, കുറഞ്ഞ നിരക്കില്‍ വിമാന യാത്ര ലഭ്യമാക്കുന്ന ബജറ്റ്‌ എയര്‍ലൈനുകളുടെ മുന്‍പന്തിയില്‍ സ്ഥാനം പിടിക്കുകയാണ്‌.

ഓസ്‌ട്രേലിയ, ജപ്പാന്‍,, കൊറിയ, തായ്‌ വാന്‍ . മലേഷ്യ , സിങ്കപ്പൂര്‍, കസാഖിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും സര്‍വീസ്‌ നടത്തുന്ന വിയറ്റ്‌ജെറ്റ്‌ അഞ്ച്‌ ഭൂഖണ്ഡങ്ങളിലേക്കും സര്‍വീസ്‌ വ്യാപിപ്പിക്കുകയാണ്‌. ഇതിനായി 210 മുതല്‍ 250 പേര്‍ക്കുവരെ സീറ്റിങ്‌ കപ്പാസിറ്റിയുള്ളഎയര്‍ബസ്‌ 330 അടക്കമുള്ള വിമാനങ്ങള്‍ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ്‌

Tuesday, May 16, 2023

ഹിമാലയ അശ്വഗന്ധ





ബാംഗ്ലൂര്‍: വര്‍ദ്ധിച്ചുവരുന്ന സ്‌ട്രെസ്സിന്റെ പശ്ചാത്തലത്തില്‍, ഇന്ത്യയിലെ മുന്‍നിര വെല്‍നസ്‌ ബ്രാന്‍ഡുകളിലൊന്നായ ഹിമാലയ വെല്‍നസ്‌ കമ്പനി, ജീവിതത്തില്‍ ഒന്നിലധികം സമ്മര്‍ദ്ദങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സ്വാഭാവിക വഴികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനോടൊപ്പം ശ്രദ്ധിക്കപ്പെടാത്ത സമ്മര്‍ദ്ദത്തിന്റെ ആഘാതത്തെക്കുറിച്ച്‌ അവബോധം സൃഷ്ടിക്കുന്നതിനായി `അബ്‌ സ്‌ട്രെസ്സ്‌ നഹി, ഡിസ്‌ട്രെസ്സ്‌ കീജിയേ` എന്ന കാമ്പയിന്‍ ആരംഭിച്ചു

പുതിയ സ്‌മാര്‍ട്ട്‌ ടാങ്ക്‌ പ്രിന്ററുകളുമായി എച്ച്‌ പി





കൊച്ചി: സൂക്ഷ്‌മചെറുകിട ബിസിനസുകാര്‍ക്കും വീടുകളിലും ഉപയോഗിക്കാവുന്ന പുതിയ സ്‌മാര്‍ട്ട്‌ ടാങ്ക്‌ പ്രിന്റര്‍ എച്ച്‌ പി.പുറത്തിറക്കി. വളര്‍ന്നുവരുന്ന സംരംഭകര്‍ക്കും ബിസിനസ്സുകാര്‍ക്കും പുതിയ എച്ച്‌ പി സ്‌മാര്‍ട്ട്‌ ടാങ്ക്‌ പ്രിന്ററുകള്‍ ഉപയോഗപ്രദമാണ്‌. സ്‌മാര്‍ട്ട്‌ ഫീച്ചറുകള്‍, മികച്ച കണക്ടിവിറ്റി, സ്‌മാര്‍ട്ട്‌ ആപ്പ്‌, സ്‌മാര്‍ട്ട്‌ അഡ്വാന്‍സ്‌ എന്നിവയും പ്രത്യേകതയാണ്‌. 12,000 ബ്ലാക്ക്‌ പേജുകളും 6,000 കളര്‍ പേജുകളും പ്രിന്റ്‌ ചെയ്യാനുള്ള പുതിയ മഷി ടാങ്ക്‌ പ്രിന്റിലുണ്ട്‌.

പുതിയ എച്ച്‌പി സ്‌മാര്‍ട്ട്‌ ടാങ്ക്‌ പ്രിന്ററില്‍ ഐഡി കാര്‍ഡുകള്‍ കോപ്പി ചെയ്യുന്നതിനും ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്യുന്നതിനും ഉപയോഗിക്കാം. സ്‌മാര്‍ട്ട്‌ ടാങ്ക്‌ ശ്രേണി ചെലവ്‌ കുറഞ്ഞ കളര്‍, മോണോ പ്രിന്റിംഗും നല്‍കുന്നു. ദൈനംദിന പ്രിന്റ്‌, സ്‌കാന്‍, കോപ്പി, ഫാക്‌സ്‌ ടാസ്‌ക്കുകള്‍ എന്നിവയില്‍ സഹായിക്കാന്‍ എച്ച്‌പി സ്‌മാര്‍ട്ട്‌ ആപ്പ്‌ സ്‌മാര്‍ട്ട്‌ ഗൈഡഡ്‌ ബട്ടണുകളുമുണ്ട്‌.
വീടുകളില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവരുടെ വ്യക്തിഗത സുരക്ഷ എച്ച്‌പി വുള്‍ഫ്‌ എസന്‍ഷ്യല്‍ സെക്യൂരിറ്റി സെന്‍സിറ്റീവ്‌ സംരംക്ഷിക്കും.
എച്ച്‌പി സ്‌മാര്‍ട്ട്‌ ടാങ്ക്‌ 580 ന്‌ 18,848 രൂപയുംഎച്ച്‌പി സ്‌മാര്‍ട്ട്‌ ടാങ്ക്‌ 520 ന്‌ 15,,980 രൂപയും എച്ച്‌പി സ്‌മാര്‍ട്ട്‌ ടാങ്ക്‌ 210 ന്‌ 13,326 രൂപയുമാണ്‌.
രാജ്യത്തിന്റെ ജിഡിപിയുടെ 30% സംഭാവന ചെയ്യുന്ന സൂക്ഷ്‌മ, ചെറുകിട, ഇടത്തരം സംരംഭങ്ങളാണ്‌ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ഊര്‍ജ്ജം. ഭാവിയെക്കുറിച്ച്‌ ശുഭാപ്‌തിവിശ്വാസം പുലര്‍ ത്തുന്ന എംഎസ്‌എംഇകള്‍ മത്സരാധിഷ്‌ഠിത നേട്ടം നല്‍കുന്ന സ്‌മാര്‍ട്ട്‌ സാങ്കേതിക പരിഹാരങ്ങള്‍ തേടുകയും ചെയ്യുന്നുണ്ടെന്നും എച്ച്‌പി ഇന്ത്യ മാര്‍ക്കറ്റ്‌ പ്രിന്റിംഗ്‌ സിസ്റ്റംസ്‌ സീനിയര്‍ ഡയറക്ടര്‍ സുനീഷ്‌ രാഘവന്‍ പറഞ്ഞു.

പിയാജിയോ ആപെ എക്‌സ്‌ട്രാ എല്‍ ഡി എക്‌സ്‌ വിപണിയില്‍

 





പൂനെ: പ്രമുഖ വാണിജ്യ വാഹന നിര്‍മാതാക്കളായ പിയാജിയോ വെഹിക്കിള്‍സ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌, മുച്ചക്രവാഹനമായ ആപെ എക്‌സ്‌ട്രാ എല്‍ ഡി എക്‌സ്‌വിപണിയിലിറക്കി. സി എന്‍ ജി യിലോടുന്ന ആപെ എക്‌സ്‌ട്രാ എല്‍ ഡി എക്‌സിന്റെ മേല്‍ തട്ട്‌ നീളം കൂടിയതാണ്‌. 5.5 അടി. മികച്ച ഇന്ധന ക്ഷമത, കുറഞ്ഞ പ്രവര്‍ത്തനച്ചെലവ്‌ എന്നിവ പ്രത്യേകതകളാണ്‌.3 വാല്‍വ്‌ സാങ്കേതിക വിദ്യയോടു കൂടിയ30 സിസി എയര്‍കൂള്‍ഡ്‌ എഞ്ചിന്‍, ഭാരം വലിക്കുന്നതിലെ അനായാസത, പ്രവര്‍ത്തന ക്ഷമത, കുറഞ്ഞ പ്രവര്‍ത്തനച്ചെലവ്‌എന്നിവ ഉറപ്പാക്കുന്നു. ഉയരങ്ങള്‍ താണ്ടാനുള്ള ശേഷി നേരത്തെവിപണിയിലുള്ള വാഹനങ്ങളിലേതിനേക്കാള്‍ 26 ശതമാനം ശേഷി വര്‍ധിപ്പിച്ചതിനാല്‍ ഫ്‌ളൈഓവറുകളിലും മലമ്പാതകളിലുംകയറ്റം അനായാസമാകുന്നു. ഉയര്‍ന്ന കാര്യശേഷിയും തടസ്സമില്ലാത്ത ഡ്രൈവിങ്ങും ഉറപ്പ്‌വരുത്തുന്ന ട്യൂബ്‌ രഹിത ടയര്‍, കൂടുതല്‍ ചരക്ക്‌ കൈകാര്യംചെയ്യാന്‍ സാധിക്കും വിധം ഉയര്‍ന്ന(17.1 എന്‍ എം) ടോര്‍ക്ക്‌,ഒരു കിലോ സി എന്‍ ജിയില്‍ 40 കിലോമീറ്റര്‍ മൈലേജ്‌എന്നിവ ആപേ എക്‌സ്‌ട്രാ എല്‍ ഡി എക്‌സിന്റെ സവിശേഷതകളാണെന്ന്‌ പിയാജിയോ വെഹിക്കിള്‍സ്‌ മാനേജിങ്‌ ഡയറക്‌റ്റര്‍ ഡിയാഗോ ഗ്രാഫി പറഞ്ഞു. മൂന്ന്‌ വര്‍ഷമോ അല്ലെങ്കില്‍ ഒരു ലക്ഷം കിലോമീറ്ററോ ആണ്‌ വാറണ്ടി, കുറഞ്ഞ വില 2,51,586 രൂപ.

Monday, May 15, 2023

തുറമുഖ മന്ത്രാലയത്തിന്റെ സാഗര്‍ ശ്രേഷ്‌ഠ പുരസ്‌കാരം കൊച്ചിന്‍ പോര്‍ട്ടിന്‌

കൊച്ചി കേന്ദ്ര തുറമുഖ മന്ത്രാലയത്തിന്റെ 2022-23 വര്‍ഷത്തെ മികച്ച തുറമുഖത്തിനും ജലപാതയ്‌ക്കുമുള്ള സാഗര്‍ ശ്രേഷ്‌ഠ പുരസ്‌കാരം കൊച്ചിന്‍പോര്‍ട്ടിന്‌സമ്മാനിച്ചു.ഇന്ത്യയിലെ മികച്ച പ്രകടനം കാഴ്‌ചവെച്ച പ്രധാന തുറമുഖങ്ങളെ ആദരിക്കുന്ന ചടങ്ങില്‍ കേന്ദ്ര തുറമുഖ മന്ത്രി, സര്‍ബാനന്ദ സോനോവാളില്‍ നിന്ന്‌്‌ ഡോ. എം. ബീന ഐഎഎസ്‌ ഏറ്റുവാങ്ങി. കൊച്ചി തുറമുഖത്തിന്റെ കഴിഞ്ഞ വര്‍ഷത്തെ മികച്ച പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായാണ്‌ ഈ അവാര്‍ഡ്‌ കൊച്ചിയില്‍ ഡ്രൈ ബള്‍ക്ക്‌, ലിക്വിഡ്‌ ബള്‍ക്ക്‌ ചരക്ക്‌ കപ്പലുകള്‍ കൈകാര്യം ചെയ്യുന്നു. തുറമുഖം 48 മണിക്കൂറില്‍ ശരാശരി 43,800 മെട്രിക്‌ ടണ്‍ ചരക്ക്‌ കൈകാര്യം ചെയ്യുന്നതായാണ്‌ വിലയിരുത്തല്‍.. കപ്പല്‍ തുറമുഖത്ത്‌ എത്തി ക്യാപ്‌റ്റന്‍ കപ്പല്‍ കൊച്ചിതുറമുഖം വിടുന്നതുവരെയുള്ള പ്രകടനമാണ്‌ ടിആര്‍ടി എന്ന പാരാമീറ്ററില്‍ വിലയിരുത്തിയാണ്‌ അവാര്‍ഡ്‌ നല്‍കുന്നത്‌ കേന്ദ്ര തുറമുഖ മന്ത്രാലയത്തിലെയും മേജര്‍ തുറമുഖങ്ങളിലെയും മുതര്‍ന്ന ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു കൂടാതെ വ്യവസായ പ്രമുഖന്‍ ശ്രീപദ്‌ നായിക്‌, സഹമന്ത്രി സുധാന്‍ഷ്‌ എന്നിവരുംരാജീവ്‌ ജലോട്ട, ഇന്ത്യന്‍ പോര്‍ട്ട്‌സ്‌ അസോസിയേഷന്‍ ചെയര്‍മാന്‍.വികാസ്‌ നര്‍വാല്‍ , ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍, വിപിന്‍ ആര്‍ മേനോത്ത്‌, ട്രാഫിക്‌ മാനേജര്‍, ക്യാപ്‌റ്റന്‍.ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ജോസഫ്‌ ആലപ്പാട്ട്‌, സീനിയര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ സതീഷ്‌ എന്നിവരും പങ്കെടുത്തു.

റൂപെ ക്രെഡിറ്റ്‌ കാര്‍ഡ്‌ പിന്തുണ ലഭ്യമാക്കി

 ആക്‌സിസ്‌ ബാങ്ക്‌ യുപിഐ ഇടപ്പാടുകള്‍ക്ക്‌




കൊച്ചി: യുപിഐ പണമിടപാടുകളില്‍ റൂപെ ക്രെഡിറ്റ്‌ കാര്‍ഡുകളുടെ പിന്തുണ ലഭ്യമാക്കിയതായി ആക്‌സിസ്‌ ബാങ്ക്‌ പ്രഖ്യാപിച്ചു. യുപിഐ ക്യൂആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യുമ്പോഴും കച്ചവടക്കാരുടെ പേജുകളില്‍ നിന്നു യുപിഐ വഴി ചെക്ക്‌ഔട്ട്‌ ചെയ്യുമ്പോഴും ബാങ്ക്‌ ഉപഭോക്താക്കള്‍ക്ക്‌ റൂപെ ക്രെഡിറ്റ്‌ കാര്‍ഡുകള്‍ പണമടക്കാനുള്ള മാര്‍ഗമായി പ്രയോജനപ്പെടുത്താനും റിവാര്‍ഡ്‌ പോയിന്റുകള്‍ നേടാനും ഇതു സഹായിക്കും.
ബാങ്ക്‌ ഉപഭോക്താക്കള്‍ക്ക്‌ യുപിഐ പണമടയ്‌ക്കലുകള്‍ക്കായി ഇതുവരെ ബാങ്ക്‌ അക്കൗണ്ടുകള്‍ മാത്രമായിരുന്നു പ്രയോജനപ്പെടുത്താനാവുമായിരുന്നെതന്ന്‌ ഇതേക്കുറിച്ചു പ്രതികരിക്കവെ ആക്‌സിസ്‌ ബാങ്ക്‌ കാര്‍ഡ്‌സ്‌ ആന്റ്‌ പെയ്‌മെന്റ്‌സ്‌ വിഭാഗം മേധാവി സഞ്‌ജീവ്‌ മോഘെ പറഞ്ഞു.
യുപിഐയില്‍ റൂപെ ക്രെഡിറ്റ്‌ കാര്‍ഡു വഴിയുള്ള ഇടപ്പാടുകള്‍ വഴി പുതിയ സാധ്യതകളാണ്‌ തുറന്നു കൊടുക്കുന്നതെന്ന്‌ ഇതേക്കുറിച്ചു സംസാരിക്കവെ എന്‍പിസിഐ സിഒഒ പ്രവീണ റായ്‌ പറഞ്ഞു. 

ബജാജ്‌ അലയന്‍സ്‌ ലൈഫിന്റെ ഇന്‍ഷൂറന്‍സ്‌ പദ്ധതി

 ഇന്ത്യാ പോസ്റ്റ്‌ പെയ്‌മെന്റ്‌ ബാങ്ക്‌ ഉപഭോക്താക്കള്‍ക്കായി





കൊച്ചി: ഇന്ത്യാ പോസ്റ്റ്‌ പെയ്‌മെന്റ്‌ ബാങ്കിന്റെ ഉപഭോക്താക്കള്‍ക്കു മാത്രമായി ബജാജ്‌ അലയന്‍സ്‌ ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ ഗ്രൂപ്പ്‌ ടേം ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ പദ്ധതി അവതരിപ്പിച്ചു. നോണ്‍ ലിങ്ക്‌ഡ്‌, നോണ്‍ പാര്‍ട്ടിസിപേറ്റിങ്‌ വിഭാഗത്തില്‍ പെട്ട താങ്ങാനാവുന്ന വിധത്തിലെ പദ്ധതിയാണിത്‌. പര്യാപ്‌തമായ ചെറിയ തുകയുമായി ആവശ്യമായ ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ പരിരക്ഷ നേടി ദീര്‍ഘകാല സാമ്പത്തിക സുരക്ഷിതത്വം ലഭ്യമാക്കാന്‍ ഈ പദ്ധതി സഹായകമാകും.
പരിരക്ഷ നേടിയ വ്യക്തിയുടെ വിയോഗത്തില്‍ നോമിനിക്ക്‌ ഉടനുള്ള ചെലവുകള്‍ നേരിടാനുള്ള ഒറ്റത്തവണ തുകയും കുടുംബത്തിന്‌ 5, 7, 10 വര്‍ഷ കാലാവധികളിലുള്ള പ്രതിമാസ തുകയും ബജാജ്‌ അലയന്‍സ്‌ ഗ്രൂപ്പ്‌ ടേം ലൈഫ്‌ പദ്ധതി വഴി ലഭിക്കും. വൈദ്യ പരിശോധനകളില്ലാതെ ആരോഗ്യം സംബന്ധിച്ച സത്യവാങ്‌ നല്‍കി ഇതില്‍ ചേരാം.
രാജ്യമെമ്പാടുമുള്ള ഉപഭോക്താക്കളുടെ ആവശ്യങ്ങളോടു പ്രതികരിക്കുന്ന രീതിയിലാണ്‌ ഇന്ത്യ പോസ്റ്റ്‌ പെയ്‌മെന്റ്‌സ്‌ ബാങ്കുമായുള്ള തങ്ങളുടെ സഹകരണമെന്ന്‌ ഇതേക്കുറിച്ചു പ്രതികരിക്കവെ ബജാജ്‌ അലയന്‍സ്‌ ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ ഇന്‍സ്റ്റിറ്റിയൂഷണല്‍ ബിസിനസ്‌ മേധാവിയും ചീഫ്‌ ഡിസ്‌ട്രിബ്യൂഷന്‍ ഓഫിസറുമായ ധീരജ്‌ സെഹഗാള്‍ പറഞ്ഞു.

കേരള ഔട്ട്‌ഡോര്‍ ഇന്‍ഡസ്‌ട്രീസ്‌ അസ്സോസിയേഷന്‍ സംസ്ഥാന സമ്മേളനം




കൊച്ചി: കേരളത്തിന്റെ പരസ്യവിപണന രംഗത്ത്‌ അരനൂറ്റാണ്ട്‌ പൂര്‍ത്തിയാക്കാന്‍ പോകുന്ന ഔട്ട്‌ ഡോര്‍ പരസ്യമേഖലയിലെ വ്യവസായികളും പ്രവര്‍ത്തകരും അടങ്ങിയയ കേരള ഔട്ട്‌ഡോര്‍ ഇന്‍ഡസ്‌ട്രീസ്‌ അസ്സോസിയേഷന്റെ (ഗഅകഅ) സംസ്ഥാനസമ്മേളനം ഈ മാസം 26, 27 തീയതികളില്‍ കണ്ണൂരില്‍ നടക്കും കേരളത്തിന്റെ വാണിജ്യ വ്യവസായ സംരംഭക മേഖലയില്‍ പൊതുജനങ്ങള്‍ക്ക്‌ ഉല്‍പ്പന്നങ്ങളുമായും, സേവനങ്ങളുമായും, സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട പരസ്യങ്ങള്‍ ഏറ്റവും വിശദമായ തരത്തിലും കാഴ്‌ചയുടെ വലിപ്പത്തിലും ആസ്വാദ്യ കരവും സുന്ദരവും ആയ രീതിയില്‍ പൊതുജനങ്ങളിലേക്ക്‌ താരതമ്യേന കുറഞ്ഞ ചെലവില്‍ പ്രദര്‍ശിപ്പിക്കുക എന്നതാണ്‌ ഔട്ട്‌ഡോര്‍ രംഗത്ത്‌ പൊതുവായ രീതിയും സംവിധാനവും നിലനിന്നുപോരുന്നത്‌.
ഏകദേശം ഒന്നരലക്ഷത്തിലേറെ പേര്‍ നേരിട്ടും അല്ലാതെയും ഇടപെടുന്ന മേഖല എന്ന നിലയില്‍ സംസ്ഥാനമൊട്ടാകെ ശക്തമായ സംഘടനാ സംവിധാനത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു.അഞ്ചുവര്‍ഷത്തെ ഇടവേളക്കുശേഷമാണ്‌ ഗഅകഅയുടെ സംസ്ഥാനസമ്മേളന ത്തിന്‌ കണ്ണൂര്‍ വേദിയാകുന്നത്‌. കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായ പ്രകൃതി ദുരന്തങ്ങളും മഹാമാരിയും കേരളത്തിലെ പരസ്യവ്യവസായികളെ വളരെ വലിയ തോതില്‍ പ്രതി സന്ധിയിലാക്കി, എന്നാകിലും ഈ മേഖലയില്‍ ഉള്‍പ്പെട്ട ഒട്ടനവധി പ്രവര്‍ത്തകരെയും കുടുംബങ്ങളെയും സംഘടനയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആവശ്യമായ തരത്തില്‍ സാമ്പത്തികമായും വിദ്യാഭ്യാസപരമായും ദൈനംദിന ജീവിതസാഹചര്യങ്ങള്‍ മുന്നോട്ട്‌കൊണ്ടുപോകാന്‍ ഒരു വലിയ അളവുവരെ ഗഅകഅ ക്കു കഴിഞ്ഞു
സമ്മേളനത്തോടനുബന്ധിച്ച്‌ കണ്ണൂരില്‍ 26 നു വൈകീട്ട്‌ നടക്കുന്ന റോഡ്‌ ഷോയിലും മേല്‍ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടു റാലി സംഘടിപ്പിക്കുന്നുണ്ട്‌.
രാജ്യത്തെ ഏറ്റവും മികച്ച പരസ്യവിപണന മാധ്യമങ്ങളില്‍ ഒന്നായ ഛഛഒ (ഛഡഠ ഛഎ ഒഛങഋ ങഋഉകഅ) മേഖലയില്‍ ദേശീയ തലത്തില്‍ ഏറ്റവും മികച്ച സംഘടനാ സംവിധാനമാണ്‌ ഗലൃമഹമ അറ്‌ലൃശേശെിഴ കിറൗേെൃശല െഅീൈരശമശേീി (ഗഅകഅ )ന്‌ നിലവിലുള്ളത്‌.
ഇന്ത്യന്‍ ഔട്ട്‌ഡോര്‍ അഡ്വര്‍ടൈസിങ്‌ അസോസിയേഷന്‍ (കഛഅഅ) കൗണ്‍സില്‍ അംഗങ്ങളില്‍ 2 പേര്‍ കേരളത്തില്‍ നിന്നാണ്‌.
ഈ വര്‍ഷത്തെ സംഘടനയുടെ പൊതുതെരഞ്ഞെടുപ്പും പ്രതിനിധി സമ്മേളനവും പൊതു ചര്‍ച്ചകളും പ്രമേയാവതരണങ്ങളും സാംസ്‌കാരിക സമ്മേളനവുമാണ്‌ പ്രധാന പരിപാടികള്‍ സമ്മേളന ത്തിന്റെ പ്രചരണാര്‍ത്ഥം 100
പരസ്യ ബോര്‍ഡുകള്‍ പൊതുജനബോധവല്‍ക്കരണത്തിനായി പ്രദര്‍ശിപ്പിക്കും .  

ആയുര്‍വേദ ഫെസ്റ്റ്‌ ഡിസംബറില്‍ തിരുവനന്തപുരത്ത്‌



തിരുവനന്തപുരം: മഹത്തായ പാരമ്പര്യമുള്ള ആയുര്‍വേദത്തിന്റെ സാധ്യതകള്‍ ആഗോളതലത്തില്‍ വ്യാപിപ്പിക്കാനും ആയുര്‍വേദ പങ്കാളികളും ഡോക്ടര്‍മാരും തമ്മിലുള്ള സഹകരണത്തിന്‌ വേദിയൊരുക്കാനും ലക്ഷ്യമിട്ടുള്ള അഞ്ചാമത്‌ ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവെല്‍ (ജി.എ.എഫ്‌-2023) ഡിസംബര്‍ ഒന്നു മുതല്‍ അഞ്ചുവരെ തിരുവനന്തപുരത്ത്‌ നടക്കും.


ആരോഗ്യപരിപാലനത്തില്‍ ഉയര്‍ന്നുവരുന്ന വെല്ലുവിളികളും നവോര്‍ജ്ജത്തോടെ ആയുര്‍വേദവും എന്നതാണ്‌ ജി.എ.എഫിന്റെ പ്രമേയമെന്ന്‌ കേന്ദ്ര വിദേശകാര്യ പാര്‍ലമെന്ററികാര്യ
സഹമന്ത്രിയും ജി.എ.എഫ്‌-2023ചെയര്‍മാനുമായ വി. മുരളീധരന്‍ പറഞ്ഞു.
കേന്ദ്ര-സംസ്ഥാന ആയുഷ്‌ വകുപ്പുകള്‍, ആയുര്‍വേദ മേഖലയിലെ സന്നദ്ധ സ്ഥാപനങ്ങളായഎ.എം.എ.ഐ,എ.എം.എം.ഒ.ഐ, എ.എച്ച്‌.എം.എ, കെ.ഐ.എസ്‌.എം.എ, എ.ഡി.എം.എ, വിശ്വ ആയുര്‍വേദ പരിഷത്ത്‌, മറ്റ്‌ 14 ആയുര്‍വേദഅസോസിയേഷനുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ്‌ സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ ഇന്‍ സയന്‍സ്‌ ആന്‍ഡ്‌ സോഷ്യല്‍ ആക്ഷന്‍ (സി.ഐ.എസ്‌.എസ്‌.എ) കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ്‌ സ്റ്റേഡിയത്തില്‍ ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവെല്‍ സംഘടിപ്പിക്കുന്നത്‌.
ആയുര്‍വേദത്തിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ളവരെയും ഉള്‍പ്പെടുത്തി 200 ല്‍ പരം അംഗങ്ങളുള്ള സംഘാടക സമിതിജി.എ.എഫ്‌ നടത്തിപ്പിനായി രൂപീകരിച്ചിട്ടുണ്ട്‌.
നൊബേല്‍ ജേതാക്കളടക്കം അമ്പതോളം ശാസ്‌ത്രജ്ഞര്‍ ജി.എ.എഫില്‍ പങ്കെടുക്കും. 500-ഓളം പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്ന അന്തര്‍ദേശീയ സെമിനാറിനും 750 പോസ്റ്റര്‍ പ്രസന്റേഷനും ജി.എ.എഫ്‌ സാക്ഷ്യം വഹിക്കും.
75രാജ്യങ്ങളില്‍ നിന്നായി 500 വിദേശ പ്രതിനിധികള്‍ ഉള്‍പ്പെടെ 7500 പ്രതിനിധികളാണ്‌ ജി.എ.എഫില്‍ പങ്കെടുക്കുക.അഞ്ച്‌ ദിവസം കൊണ്ട്‌ അഞ്ച്‌ ലക്ഷം സന്ദര്‍ശകരെയാണ്‌ മേള പ്രതീക്ഷിക്കുന്നത്‌.
ആയുര്‍വേദ മരുന്നുകള്‍, ഹെര്‍ബല്‍ ഉല്‍പ്പന്നങ്ങള്‍, വെല്‍നസ്‌ സേവനങ്ങള്‍, ആയുര്‍വേദഉപകരണങ്ങള്‍ എന്നിവയുള്‍പ്പെടെ പരിചയപ്പെടാന്‍ സന്ദര്‍ശകര്‍ക്ക്‌ എക്‌സ്‌പോ അവസരമൊരുക്കും.

15 may 2023


 

Friday, May 12, 2023

11 MAY TEXT

 




ഇന്ത്യാ പോസ്റ്റ്‌ പെയ്‌മെന്റ്‌ ബാങ്ക്‌ ഉപഭോക്താക്കള്‍ക്കായി ബജാജ്‌ അലയന്‍സ്‌ ലൈഫിന്റെ ഇന്‍ഷൂറന്‍സ്‌ പദ്ധതി

കൊച്ചി: ഇന്ത്യാ പോസ്റ്റ്‌ പെയ്‌മെന്റ്‌ ബാങ്കിന്റെ ഉപഭോക്താക്കള്‍ക്കു മാത്രമായി ബജാജ്‌ അലയന്‍സ്‌ ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ ഗ്രൂപ്പ്‌ ടേം ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ പദ്ധതി അവതരിപ്പിച്ചു. നോണ്‍ ലിങ്ക്‌ഡ്‌, നോണ്‍ പാര്‍ട്ടിസിപേറ്റിങ്‌ വിഭാഗത്തില്‍ പെട്ട താങ്ങാനാവുന്ന വിധത്തിലെ പദ്ധതിയാണിത്‌. പര്യാപ്‌തമായ ചെറിയ തുകയുമായി ആവശ്യമായ ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ പരിരക്ഷ നേടി ദീര്‍ഘകാല സാമ്പത്തിക സുരക്ഷിതത്വം ലഭ്യമാക്കാന്‍ ഈ പദ്ധതി സഹായകമാകും.
പരിരക്ഷ നേടിയ വ്യക്തിയുടെ വിയോഗത്തില്‍ നോമിനിക്ക്‌ ഉടനുള്ള ചെലവുകള്‍ നേരിടാനുള്ള ഒറ്റത്തവണ തുകയും കുടുംബത്തിന്‌ 5, 7, 10 വര്‍ഷ കാലാവധികളിലുള്ള പ്രതിമാസ തുകയും ബജാജ്‌ അലയന്‍സ്‌ ഗ്രൂപ്പ്‌ ടേം ലൈഫ്‌ പദ്ധതി വഴി ലഭിക്കും. വൈദ്യ പരിശോധനകളില്ലാതെ ആരോഗ്യം സംബന്ധിച്ച സത്യവാങ്‌ നല്‍കി ഇതില്‍ ചേരാം.

രാജ്യമെമ്പാടുമുള്ള ഉപഭോക്താക്കളുടെ ആവശ്യങ്ങളോടു പ്രതികരിക്കുന്ന രീതിയിലാണ്‌ ഇന്ത്യ പോസ്റ്റ്‌ പെയ്‌മെന്റ്‌സ്‌ ബാങ്കുമായുള്ള തങ്ങളുടെ സഹകരണമെന്ന്‌ ഇതേക്കുറിച്ചു പ്രതികരിക്കവെ ബജാജ്‌ അലയന്‍സ്‌ ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ ഇന്‍സ്റ്റിറ്റിയൂഷണല്‍ ബിസിനസ്‌ മേധാവിയും ചീഫ്‌ ഡിസ്‌ട്രിബ്യൂഷന്‍ ഓഫിസറുമായ ധീരജ്‌ സെഹഗാള്‍ പറഞ്ഞു.

തങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള യാത്ര തടസങ്ങളില്ലാതാക്കാനുള്ള ഏറ്റവും അനിവാര്യമായ സാമ്പത്തിക പദ്ധതിയാണ്‌ ലൈഫ്‌ ഇന്‍ഷൂറന്‍സെന്ന്‌ ഇതേക്കുറിച്ചു സംസാരിക്കവെ ഇന്ത്യ പോസ്റ്റ്‌ പെയ്‌മെന്റ്‌സ്‌ ബാങ്ക്‌ ചീഫ്‌ ജനറല്‍ മാനേജര്‍ ഗുര്‍ഷരണ്‍ റായ്‌ ബന്‍സാള്‍ പറഞ്ഞു.
--------------------------

സീ ടെക്‌നോളജി ആന്‍റ്‌ ഇന്നൊവേഷന്‍ സെന്‍റര്‍ കോഡത്തോണ്‍ ഇവന്‍റ്‌ സംഘടിപ്പിച്ചു

60 മണിക്കൂര്‍ നീണ്ട കോഡത്തോണ്‍ജസ്റ്റ്‌ കോഡില്‍ 400ല്‍ ഏറെ പേര്‍ പങ്കെടുത്തു



കൊച്ചി: സീ എന്‍റര്‍ടൈന്‍മെന്‍റ്‌ എന്‍റര്‍െ്രെപസസ്‌ സംഘടിപ്പിച്ച 60 മണിക്കൂര്‍ നീണ്ട കോഡത്തോണിന്‌ മികച്ച പ്രതികരണം ലഭിച്ചു. മെഡ്‌ മൂന്നു മുതല്‍ അഞ്ചു വരെ സംഘടിപ്പിച്ച കോഡത്തോണ്‍ പരിപാടിയായ ജസ്റ്റ്‌കോഡില്‍ 30ല്‍ ഏറെ വിഭാഗങ്ങളിലായി നാന്നൂറില്‍ ഏറെ പേരാണ്‌ പങ്കെടുത്തത്‌.



സീയുടെ ടെക്‌നോളജി ആന്‍റ്‌ ഇന്നൊവേഷന്‍ സെന്‍റര്‍ സംഘടിപ്പിച്ച ഈ പരിപാടി പ്രോഗ്രാമിങ്‌ കഴിവുകള്‍, പുതിയ ആശയങ്ങള്‍ക്കായുള്ള ചര്‍ച്ചകള്‍, പുതിയ വെല്ലുവിളികള്‍ സ്വീകരിക്കല്‍ തുടങ്ങിയവയ്‌ക്കുള്ള മികച്ച അവസരമായി മാറി. സമാന മനസ്‌കരായ വ്യക്തികളുമായി ചേര്‍ന്ന്‌ കോഡിങ്‌ രംഗത്തെ തങ്ങളുടെ കഴിവുകള്‍ തുറന്നു കാട്ടാനുള്ള അവസരമാണ്‌ കോഡത്തോണ്‍ ഒരുക്കിയത്‌.



അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഈ ലോകത്ത്‌ സാങ്കേതികവിദ്യാ മുന്നേറ്റങ്ങളുടെ കാര്യത്തില്‍ നേതൃസ്ഥാനത്തു നില്‍ക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയാണ്‌ ഈ പരിപാടിയിലൂടെ കാണാനായതെന്ന്‌ സീ5 ചീഫ്‌ ടെക്‌നോളജി ഓഫിസര്‍ എ കെ കിഷോര്‍ പറഞ്ഞു. ആഗോള തലത്തില്‍ 1.3 ബില്യണ്‍ പ്രേക്ഷകരുമായി മൂന്നു ദശാബ്ദങ്ങളിലേറെയായി മുന്നോട്ടു പോകുന്ന തങ്ങള്‍ നിര്‍മിതബുദ്ധി, മിഷ്യന്‍ ലാംഗ്വേജ്‌ എന്നീ രംഗങ്ങളിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങളാണ്‌ പ്രയോജനപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.



എന്‍റര്‍ടൈന്‍മെന്‍റ്‌ വ്യവസായത്തില്‍ വിപ്ലവങ്ങള്‍ സൃഷ്ടിക്കാന്‍ ഉതകുന്ന നിരവധി നവീന നീക്കങ്ങളാണ്‌ കോഡത്തോണില്‍ ഉയര്‍ന്നു വന്നത്‌. പരിപാടിയുടെ വിജയത്തിനായി ആമസോണ്‍, കോണ്‍വിവ എന്നിവരുമായും കമ്പനി സഹകരിച്ചിരുന്നു. ടെക്‌നോളജി ആന്‍റ്‌ ഇന്നൊവേഷന്‍ സെന്‍ററിന്‍റെ അത്യാധുനീക സൗകര്യങ്ങളും കോഡത്തോണില്‍ പങ്കെടുത്തവര്‍ ഉപയോഗിച്ചിരുന്നു.
----------------------------

കാനറ എച്ച്‌ എസ്‌ ബി സി ലൈഫിന്റെ സ്‌മാ?ട്‌
ഗ്യാരണ്ടീഡ്‌ പെ?ഷ? പ്ലാ? വിപണിയി?

ന്യൂ ഡെ?ഹി:� അടച്ച തുക ലാഭമടക്കം ഉറപ്പ്‌ ന?കുന്ന ഓഹരി
വിപണിയുമായി� ബന്ധപ്പെടുത്താത്ത സ്‌മാ?ട്‌ ഗ്യാരണ്ടീഡ്‌� പെ?ഷ?
പ്ലാ? കാനറ എച്ച്‌ എസ്‌ ബി സി ലൈഫ്‌ ഇ?ഷ്വറ?സ്‌ വിപണിയിലിറക്കി.
പദ്ധതിയി? ചേരുന്ന സമയത്ത്‌ പ്രീമിയം അടക്കുന്ന കാര്യത്തി?
സ്വീകരിക്കുന്ന� അയവ്‌� ഈ പ്ലാനിന്റെ പ്രത്യേകതയാണ്‌. ജോലിയി? നിന്ന്‌
വിരമിച്ചതിനു ശേഷമുള്ള ജീവിതം ആയാസകരമാക്കുന്ന പെ?ഷ?
പ്‌ളാനാണിതെന്ന്‌ കാനറ എച്ച്‌ എസ്‌ ബി സി ലൈഫ്‌ ഇ?ഷ്വറ?സ്‌ ജനറ?
മാനേജ? അക്ഷയ്‌ ദാന്ത്‌ പറഞ്ഞു.
----------------------


ആക്‌സിസ്‌ ബാങ്ക്‌ യുപിഐ ഇടപ്പാടുകള്‍ക്ക്‌ റൂപെ ക്രെഡിറ്റ്‌ കാര്‍ഡ്‌ പിന്തുണ ലഭ്യമാക്കി

കൊച്ചി: യുപിഐ പണമിടപാടുകളില്‍ റൂപെ ക്രെഡിറ്റ്‌ കാര്‍ഡുകളുടെ പിന്തുണ ലഭ്യമാക്കിയതായി ആക്‌സിസ്‌ ബാങ്ക്‌ പ്രഖ്യാപിച്ചു. യുപിഐ ക്യൂആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യുമ്പോഴും കച്ചവടക്കാരുടെ പേജുകളില്‍ നിന്നു യുപിഐ വഴി ചെക്ക്‌ഔട്ട്‌ ചെയ്യുമ്പോഴും ബാങ്ക്‌ ഉപഭോക്താക്കള്‍ക്ക്‌ റൂപെ ക്രെഡിറ്റ്‌ കാര്‍ഡുകള്‍ പണമടക്കാനുള്ള മാര്‍ഗമായി പ്രയോജനപ്പെടുത്താനും റിവാര്‍ഡ്‌ പോയിന്റുകള്‍ നേടാനും ഇതു സഹായിക്കും.

ബാങ്ക്‌ ഉപഭോക്താക്കള്‍ക്ക്‌ യുപിഐ പണമടയ്‌ക്കലുകള്‍ക്കായി ഇതുവരെ ബാങ്ക്‌ അക്കൗണ്ടുകള്‍ മാത്രമായിരുന്നു പ്രയോജനപ്പെടുത്താനാവുമായിരുന്നെതന്ന്‌ ഇതേക്കുറിച്ചു പ്രതികരിക്കവെ ആക്‌സിസ്‌ ബാങ്ക്‌ കാര്‍ഡ്‌സ്‌ ആന്റ്‌ പെയ്‌മെന്റ്‌സ്‌ വിഭാഗം മേധാവി സഞ്‌ജീവ്‌ മോഘെ പറഞ്ഞു.

യുപിഐയില്‍ റൂപെ ക്രെഡിറ്റ്‌ കാര്‍ഡു വഴിയുള്ള ഇടപ്പാടുകള്‍ വഴി പുതിയ സാധ്യതകളാണ്‌ തുറന്നു കൊടുക്കുന്നതെന്ന്‌ ഇതേക്കുറിച്ചു സംസാരിക്കവെ എന്‍പിസിഐ സിഒഒ പ്രവീണ റായ്‌ പറഞ്ഞു.
-----------------------

സാംസങ്ങിന്റെ 2023 നിയോ ഝഘഋഉ ടിവിക? അവതരിപ്പിച്ചു

ഗുരുഗ്രം, ഇന്ത്യ മെയ്‌ 04, 2023 കഴിഞ്ഞ 17 വ?ഷമായി ആഗോള ഒന്നാം നമ്പ? ടിവി ബ്രാ?ഡായ സാംസങ്‌, അതിന്റെ അ?ട്രാ പ്രീമിയം 2023 നിയോ ക്യുഎ?ഇഡി 8 കെ ടിവികളുടെയും നിയോ ക്യുഎ?ഇഡി 4 കെ ടിവികളുടെയും ഏറ്റവും പുതിയ തലമുറ 50 ഇഞ്ച്‌ മുത? വലുപ്പത്തി? അവതരിപ്പിച്ചു. 98ഇഞ്ച്‌. അതിശയിപ്പിക്കുന്ന ചിത്ര ഗുണമേന്മയ്‌ക്കും അതിശയകരമായ രൂപക?പ്പനയ്‌ക്കും പുറമെ, ഈ വ?ഷത്തെ ലൈനപ്പ്‌, മെച്ചപ്പെട്ട കണക്‌റ്റിവിറ്റി, നൂതന വ്യക്തിഗതമാക്ക?, ആത്യന്തിക ഗെയിമിംഗ്‌ അനുഭവം, ഉ?പ്പന്ന ലൈഫ്‌ സൈക്കിളിലുടനീളം കാ?ബ? കാ?പ്പാടുക? കുറയ്‌ക്കുന്നതിലൂടെ ദൈനംദിന സുസ്ഥിരത എന്നിവയി? ശ്രദ്ധ കേന്ദ്രീകരിക്കുന്നു, ഇത്‌ `എപ്പോഴത്തേക്കാളും മികച്ചത്‌` അനുഭവം ന?കുന്നു.
------------------------

ട്രാവ? ബുക്കിംഗ്‌ മേഖല ജനറേറ്റീവ്‌ എഐ ഉപയോഗിച്ച്‌ പുന?നി?മ്മിക്കുന്നതിനായി ങമസലങ്യഠൃശു മൈക്രോസോഫ്‌റ്റുമായി സഹകരിക്കുന്നു




ഒരു നാഴികക്കല്ല്‌ സൃഷ്ടിക്കാനുള്ള നീക്കത്തി?, ഭാരതീയ ഭാഷകളി? വോയ്‌സ്‌ അസിസ്റ്റഡ്‌ ബുക്കിംഗ്‌ അവതരിപ്പിച്ചുകൊണ്ട്‌, ട്രാവ? പ്ലാനിംഗ്‌ കൂടുത? ഉ?ക്കൊള്ളുന്നതും ആക്‌സസ്‌ ചെയ്യാവുന്നതുമാക്കാനായി ങമസലങ്യഠൃശു മൈക്രോസോഫ്‌റ്റുമായി സഹകരണത്തിലേ?പ്പെട്ടു. മൈക്രോസോഫ്‌റ്റ്‌ അഷ്വ? ഓപ്പ? എഐ സേവനവും അഷ്വ? കോഗ്‌നിറ്റീവ്‌ സ?വീസസും പിന്തുണയ്‌ക്കുന്ന പുതിയ സാങ്കേതിക പ്ലാറ്റ്‌ഫോം ഉപയോക്താവിന്റെ മു?ഗണനകളെ അടിസ്ഥാനമാക്കി വ്യക്തിഗതമാക്കിയ യാത്രാ നി?ദ്ദേശങ്ങ? ന?കുന്നതിന്‌ അവരുമായി സംവദിക്കും; സന്ദ?ഭം, ബജറ്റ്‌, പ്രവ?ത്തന മു?ഗണനക?, യാത്രാ സമയം തുടങ്ങിയവ പോലുള്ള വേരിയബി? ഇ?പുട്ടുകളെ അടിസ്ഥാനമാക്കി അവധിക്കാല പാക്കേജുക? ഒരുക്കും, കൂടാതെ ഈ അവധിക്കാല പാക്കേജുക? ബുക്ക്‌ ചെയ്യാ? സഹായിക്കുക പോലും ചെയ്യും. രാജ്യത്തുടനീളമുള്ള എല്ലാ വിഭാഗങ്ങ?ക്കും ജനവിഭാഗങ്ങ?ക്കും ഇത്‌ ഓ?ലൈ? ട്രാവ? ഇക്കോസിസ്റ്റം തുറന്നു ന?കുന്നു. നിലവി?, ഈ സംയോജനത്തിന്റെ ബീറ്റ പതിപ്പ്‌ ഇംഗ്ലീഷിലും ഹിന്ദിയിലും ഫ്‌ലൈറ്റുക?ക്കും അവധിക്കാല ഉപഭോക്താക്ക?ക്കുമായി അവതരിപ്പിച്ചു.
-----------------------------

പുതിയ കാന്റര്‍ ഗൂഗിള്‍ റിപ്പോര്‍ട്ട്‌ പുറത്തിറക്കി

കൊച്ചി : സംഘടിപ്പിച്ച ഒരു സമഗ്രമായ ഗവേഷണ റിപ്പോ?ട്ടിന്റെ കണ്ടെത്തലുക? ഗൂഗി? ന്യൂസ്‌ ഇനിഷ്യേറ്റീവ്‌ പുറത്തിറക്കി. ഇന്ത്യ? ഭാഷക? ഇന്ത്യയുടെ ഡിജിറ്റ? വാ?ത്താ ഉപഭോക്താവിനെ മനസ്സിലാക്കുക എന്ന ശീ?ഷകത്തിലുള്ള റിപ്പോ?ട്ട്‌, ഇന്ത്യയിലെ ഓ?ലൈ? ഇന്ത്യ? ഭാഷാ വാ?ത്താ ഉപഭോക്താക്കളുടെ വ്യത്യസ്‌തമായ വാ?ത്താ ഉള്ളടക്ക ഉപഭോഗ മു?ഗണനകളും പെരുമാറ്റങ്ങളും സ്വാംശീകരിച്ചതാണ്‌. സുസ്ഥിരമായ വാഗ്‌ദാനങ്ങ? സൃഷ്ടിക്കുന്നതിന്‌ വിലപ്പെട്ട പ്രേക്ഷകരുമായി എങ്ങനെ ഇടപഴകാം എന്നതിനെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുക? തേടുന്ന പ്രസാധക?ക്കും പരസ്യദാതാക്ക?ക്കും വിവരം ന?കുന്നതിനായി പ്രവ?ത്തിക്കാനാണ്‌ ഈ ശ്രമം ലക്ഷ്യമിട്ടിരിക്കുന്നത്‌.
-----------------------

നോമോഫോബിയ: ഒപ്പോ കൗണ്ട? പോയിന്റ്‌ പഠനം





കിറശമ, 2023:: ആഗോള സ്‌മാ?ട്ട്‌ ഉപകരണ ബ്രാ?ഡായ ഒപ്പോ,താഴ്‌ന്ന ബാറ്ററി ഉത്‌കണ്‌ഠയി? നിന്ന്‌ ഉടലെടുക്കുന്ന നോമോഫോബിയയെക്കുറിച്ചുള്ള ഒരു ഉപഭോക്തൃ പഠനം പുറത്തിറക്കാനായി കൗണ്ട? പോയിന്റ്‌ എന്ന അനലിസ്റ്റ്‌ സ്ഥാപനവുമായി സഹകരിക്കുന്നു .ഇന്ത്യയിലെ നാലി? മൂന്നു പേ?ക്കും നോമോഫോബിയ അതായത്‌ തങ്ങളുടെ സ്‌മാ?ട്ട്‌ഫോണി? നിന്ന്‌ വേര്‍പെടുത്തപ്പെടുമോ എന്ന ഭയം ഉള്ളതായി ഈ റിപ്പോ?ട്ട്‌ എടുത്തുകാണിക്കുന്നു
---------------------

റീലൊക്കേഷന്‍ എളുപ്പമാക്കുന്നതിനായി അണ്‍ഫോറിന്‍ എക്‌സ്‌ചേഞ്ച്‌ ഡിജിറ്റല്‍ കമ്യൂണിറ്റിയുമായി എച്ച്‌എസ്‌ബിസി

കൊച്ചി: ഒരു രാജ്യത്തുനിന്ന്‌ മറ്റൊരു രാജ്യത്തേക്ക്‌ പുനരധിവസിക്കുന്നവര്‍ക്ക്‌ സഹായം നല്‍കുന്ന അണ്‍ഫോറിന്‍ എക്‌സ്‌ചേഞ്ച്‌ എന്ന ഡിജിറ്റല്‍ കമ്യൂണിറ്റിയുമായി എച്ച്‌എസ്‌ബിസി. വിദേശത്തേക്കു പോകുന്ന ആളുകള്‍ക്ക്‌ വളരെ എളുപ്പത്തില്‍ അവിടുത്തെ സാഹചര്യങ്ങളുമായി വേഗത്തില്‍ ഇഴുകിച്ചേരുന്നിന്‌ സഹായമാകുന്ന രീതിയിലാണ്‌ എച്ച്‌എസ്‌ബിസിയുടെ ഡിജിറ്റല്‍ കമ്യൂണിറ്റി. സെലിബ്രിറ്റികള്‍, ഇന്‍ഫ്‌ളുവന്‍സര്‍മാര്‍, മറ്റൊരു രാജ്യത്തേക്ക്‌ താമസം മാറിയ എച്ച്‌എസ്‌ബിസി ജീവനക്കാര്‍ എന്നിവരില്‍ നിന്നുള്ള നിര്‍ദേശങ്ങളും സൗജന്യ ടിപുകളും മറ്റു വിവരങ്ങളും അണ്‍ഫോറിന്‍ എക്‌സ്‌ചേഞ്ച്‌ വഴി ലഭിക്കും.

ഹാഷ്ടാഗ്‌ അണ്‍ഫോറിന്‍ എക്‌സചേഞ്ച്‌ എന്ന കമ്യൂണിറ്റി ഇന്‍സ്റ്റഗ്രാമില്‍ ലഭ്യമാണ്‌. എച്ച്‌എസ്‌ബിസി അംബാസിഡര്‍മാരായ പ്രമുഖ ടെന്നീസ്‌ താരം എമ്മ റാഡുകാനു എംബിഇ, റെഗ്‌ബി താരം ബ്രിയാന്‍ ഓഡ്രിസ്‌കോള്‍ എന്നിവര്‍ നല്‍കുന്ന സൗജന്യ നിര്‍ദേശങ്ങള്‍ എച്ച്‌എസ്‌ബിസിയുടെ യുട്യൂബ്‌ ചാനല്‍ വഴി ലഭിക്കും. പുതിയ രാജ്യത്തേക്കു പോകുമ്പോള്‍ വ്യക്തികള്‍ നേരിടുന്ന വെല്ലുവിളികള്‍ മനസിലാക്കി സമാനമായ സമൂഹത്തിന്റെ അനുഭവങ്ങള്‍ പങ്കുവെക്കാനുള്ള അവസരമാണ്‌ ഇതിലൂടെ ലഭ്യമാക്കുന്നതെന്ന്‌ എച്ച്‌എസ്‌ബിസി ഇന്ത്യ വെല്‍ത്ത്‌ ആന്റ്‌ പേഴ്‌സണല്‍ ബാങ്കിങ്‌ വിഭാഗം മേധാവി സന്ദീപ്‌ ബത്ര പറഞ്ഞു. അതേസമയം വിദേശികള്‍ ഇന്ത്യയില്‍ താമസമുറപ്പിക്കുന്നത്‌ ലളിതവും സൗകര്യപ്രദവുമെന്ന്‌ എച്ച്‌എസ്‌ബിസി നടത്തിയ സര്‍വേ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇന്ത്യയില്‍ നിന്നും വിദേശരാജ്യത്തേക്ക്‌ പോകുന്നവര്‍ക്ക്‌ ആ രാജ്യത്തെ സാഹചര്യങ്ങളുമായി ഇഴുകിച്ചേരുന്നതില്‍ ബുദ്ധിമുട്ടനുഭവിക്കുന്നതായി സര്‍വേ വ്യക്തമാക്കുന്നു. ആഗോള തലത്തില്‍ ഒന്‍പതോളം കേന്ദ്രങ്ങളിലായി നിലവില്‍ വിദേശത്തു താമസിക്കുകയും ജോലി ചെയ്യുകയും പഠിക്കുകയും ചെയ്യുന്നവര്‍ക്കിടയില്‍ നടത്തിയ സര്‍വേയാണ്‌ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്‌. സര്‍വേയില്‍ പങ്കെടുത്ത വിദേശത്തു കഴിയുന്ന ഇന്ത്യക്കാരില്‍ 33 ശതമാനം പേരും അവിടത്തെ പ്രാദേശികവാസികളാണെന്ന പ്രതീതി ലഭിക്കാത്തവരാണെന്നാണ്‌ അഭിപ്രായപ്പെട്ടത്‌. ഏഴായിരത്തിലേറെ പേര്‍ക്കിടയിലാണ്‌ സര്‍വേ നടത്തിയത്‌. വിദേശത്തേക്കു നീങ്ങുമ്പോള്‍ ജനങ്ങള്‍ നേരിടുന്ന മാനസികമായ വെല്ലുവിളികളാണ്‌ എച്ച്‌എസ്‌ബിസിയുടെ ഗവേഷണത്തില്‍ ഉയര്‍ത്തിക്കാട്ടുന്നതെന്ന്‌ എച്ച്‌എസ്‌ബിസിയുടെ ക്യാമ്പെയിനെ പിന്തുണച്ച്‌ സ്റ്റാന്‍ഫോര്‍ഡ്‌ സര്‍വകലാശാല പ്രൊഫസര്‍ ജെഫ്രി എല്‍ കോഹെന്‍ പറഞ്ഞു
------------------------

എംഎസ്‌എംഇകള്‍ക്ക്‌ സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കാന്‍ പിന്തുണയുമായി യെസ്‌ കിരണ്‍ പദ്ധതി



കൊച്ചി: സ്ഥായിയായ ഊര്‍ജ്ജ ഉപഭോഗം പ്രോല്‍സാഹിപ്പിക്കാനായി തങ്ങളുടെ പരിസരത്ത്‌ സോളാര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്ന സൂക്ഷ്‌മ, ചെറുകിട, ഇടത്തരം സംരംഭ (എംഎസ്‌എംഇ) നിര്‍മ്മാതാക്കള്‍ക്ക്‌ പിന്തുണ നല്‍കാനായി യെസ്‌ ബാങ്കിന്‍റെ യെസ്‌ കിരണ്‍ പദ്ധതിക്കു തുടക്കമായി. എംഎസ്‌എംഇള്‍ക്ക്‌ പദ്ധതി പ്രകാരമുള്ള പിന്തുണ ലഭിക്കും.



ടാറ്റാ പവര്‍ സോളാര്‍ സിസ്റ്റംസ്‌, ഗോള്‍ഡി സോളാര്‍, ലൂം സോളാര്‍ തുടങ്ങിയ സൗരോര്‍ജ പാനല്‍ നിര്‍മാതാക്കള്‍, പാനസോണിക്‌ സോളാര്‍ പവര്‍ സിസ്റ്റം പോലുള്ള കമ്പനികള്‍ തുടങ്ങിയവയുമായി ഇതിന്‍റെ ഭാഗമായി യെസ്‌ ബാങ്ക്‌ സഹകരിക്കും.







എംഎസ്‌എംഇകളുടെ സ്ഥായിയായ വികസനത്തിനു പിന്തുണ നല്‍കുന്ന തങ്ങളുടെ നീക്കത്തിന്‍റെ തുടര്‍ച്ചയാണ്‌ യെസ്‌ കിരണെന്ന്‌ യെസ്‌ ബാങ്ക്‌ എസ്‌എംഇ ബാങ്കിങ്‌ വിഭാഗം കണ്‍ട്രി ഹെഡ്‌ ധവാന്‍ ഷാ പറഞ്ഞു. 2030ഓടെ 50 ശതമാനം വൈദ്യുത ഉല്‍പാദനവും പുനരുപയോഗിക്കാവുന്ന സ്രോതസുകളില്‍ നിന്നാവണം എന്ന ജി20 കാഴ്‌ചപ്പാടിന്‍റെ അടിസ്ഥാനത്തിലാണ്‌ യെസ്‌ കിരണ്‍ പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
---------------------------

മുത്തൂറ്റ്‌ മൈക്രോഫിന്‍ 203 കോടി രൂപ ലാഭം കൈവരിച്ചു



കൊച്ചി: ഇന്ത്യയിലെ മുന്‍നിര മൈക്രോഫിനാന്‍സ്‌ കമ്പനികളിലൊന്നായ മുത്തൂറ്റ്‌ മൈക്രോഫിന്‍ 2023 മാര്‍ച്ച്‌ 31ന്‌ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 155 ശതമാനം വര്‍ധനവോടെ 203.31 കോടി രൂപ ലാഭം കൈവരിച്ചു. മുന്‍ സാമ്പത്തിക വര്‍ഷം 79.7 കോടി രൂപയായിരുന്നു ലാഭം. 2023 മാര്‍ച്ച്‌ 31ലെ കണക്കു പ്രകാരം 9209 കോടി രൂപയുടെ ആസ്‌തിയാണ്‌ മുത്തൂറ്റ്‌ മൈക്രോഫിന്‍ കൈകാര്യം ചെയ്യുന്നത്‌. 46 ശതമാനം വര്‍ധനവാണ്‌ ഇക്കാര്യത്തില്‍ കൈവരിച്ചിട്ടുള്ളത്‌. ഇതിനു പുറമെ 5 സ്റ്റാര്‍ ഇഎസ്‌ജി റേറ്റിങും മുത്തൂറ്റ്‌ മൈക്രോഫിന്‍ കൈവരിച്ചിട്ടുണ്ട്‌.
-----------------------------

ആര്‍ആര്‍ കാബല്‍ ഐപിഒയ്‌ക്ക്‌



കൊച്ചി: ആര്‍ആര്‍ ഗ്ലോബല്‍ ഗ്രൂപ്പിന്‍റെ ഭാഗവും ഇന്ത്യയിലെ ഏറ്റവും വലിയ അഞ്ചാമത്തെ ബ്രാന്‍ഡഡ്‌ വയര്‍, കേബിള്‍ ഉല്‍പാദകരുമായ ആര്‍ആര്‍ കാബല്‍ ലിമിറ്റഡ്‌ പ്രാഥമിക ഓഹരി വില്‍പനയ്‌ക്ക്‌ (ഐപിഒ) അനുമതി തേടി സെബിയ്‌ക്ക്‌ കരടുരേഖ (ഡിആര്‍എച്ച്‌പി) സമര്‍പ്പിച്ചു.



അഞ്ച്‌ രൂപ മുഖവിലയുള്ള 225 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും 17,236,808 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ്‌ ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌
---------------------------------


മുത്തൂറ്റ്‌ മൈക്രോഫിന്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 155 ശതമാനം വര്‍ധനവോടെ 203 കോടി രൂപ ലാഭം കൈവരിച്ചു



കൊച്ചി: ഇന്ത്യയിലെ മുന്‍നിര മൈക്രോഫിനാന്‍സ്‌ കമ്പനികളിലൊന്നായ മുത്തൂറ്റ്‌ മൈക്രോഫിന്‍ 2023 മാര്‍ച്ച്‌ 31ന്‌ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 155 ശതമാനം വര്‍ധനവോടെ 203.31 കോടി രൂപ ലാഭം കൈവരിച്ചു. മുന്‍ സാമ്പത്തിക വര്‍ഷം 79.7 കോടി രൂപയായിരുന്നു ലാഭം. 2023 മാര്‍ച്ച്‌ 31ലെ കണക്കു പ്രകാരം 9209 കോടി രൂപയുടെ ആസ്‌തിയാണ്‌ മുത്തൂറ്റ്‌ മൈക്രോഫിന്‍ കൈകാര്യം ചെയ്യുന്നത്‌. 46 ശതമാനം വര്‍ധനവാണ്‌ ഇക്കാര്യത്തില്‍ കൈവരിച്ചിട്ടുള്ളത്‌. ഇതിനു പുറമെ 5 സ്റ്റാര്‍ ഇഎസ്‌ജി റേറ്റിങും മുത്തൂറ്റ്‌ മൈക്രോഫിന്‍ കൈവരിച്ചിട്ടുണ്ട്‌.
-----------------

കേരളത്തില്‍ വൈറോളജി ഗവേഷണത്തിന്‌ കൂടുതല്‍ പ്രാധാന്യം നല്‍കണം: ഡോ. വിനോദ്‌കുമാര്‍ പോള്‍

ആര്‍.ജി.സി.ബിയില്‍ ഡി.ബി.ടിസഹജ്‌ സംവിധാനം ഉദ്‌ഘാടനം ചെയ്‌തു

തിരുവനന്തപുരം: രാജ്യത്തിന്‍റെ മറ്റ്‌ ഭാഗങ്ങളേക്കാള്‍ വൈറസ്‌ സംബന്ധ പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുള്ള സംസ്ഥാനമായ കേരളത്തില്‍ വൈറോളജി ഗവേഷണത്തിന്‌ കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന്‌ നീതി ആയോഗ്‌ അംഗം ഡോ. വിനോദ്‌കുമാര്‍ പോള്‍ ആവശ്യപ്പെട്ടു. രാജീവ്‌ ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോ ടെക്‌നോളജി (ആര്‍.ജി.സി.ബി) യിലെ ഡിപ്പാര്‍ട്ട്‌മെന്‍റ്‌ ഓഫ്‌ ബയോ ടെക്‌നോളജിസയന്‍റിഫിക്‌ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ആക്‌സസ്‌ ഫോര്‍ ഹാര്‍നെസിംഗ്‌ അക്കാദമിയ യൂണിവേഴ്‌സിറ്റി റിസര്‍ച്ച്‌ ജോയിന്‍റ്‌ കൊളാബറേഷന്‍ (ഡി.ബി.ടിസഹജ്‌) സംവിധാനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര ബയോ ടെക്‌നോളജി വകുപ്പ്‌ സെക്രട്ടറി ഡോ. രാജേഷ്‌ ഗോഖലേ സന്നിഹിതനായിരുന്നു.

നിപ്പ, കൊവിഡ്‌ തുടങ്ങിയ രോഗങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌ ചൂണ്ടിക്കാട്ടി വൈറല്‍ രോഗങ്ങളുടെ പ്രവേശന കേന്ദ്രമാകാനുള്ള സാധ്യത കേരളത്തിന്‌ കൂടുതലാണെന്ന്‌ ഡോ. വിനോദ്‌കുമാര്‍ പോള്‍ പറഞ്ഞു. വൈറോളജി ഗവേഷണ മേഖലയിലെ ആര്‍.ജി.സി.ബിയുടെ സംരംഭങ്ങളെ അഭിനന്ദിച്ച അദ്ദേഹം, ആര്‍ജിസിബി ഈ രംഗത്ത്‌ കൂടുതല്‍ പരിപാടികള്‍ അടിയന്തിരമായി രൂപകല്‍പ്പന ചെയ്യേണ്ടതുണ്ടെന്ന്‌ പറഞ്ഞു. മികവിന്‍റെ പാത സ്വീകരിക്കാന്‍ ഗവേഷകരെ ഉദ്‌ബോധിപ്പിച്ച വിനോദ്‌കുമാര്‍ യുവാക്കളില്‍ നിന്നുള്ള അക്ഷീണമായ കഠിനാധ്വാനവും ഉന്നതനിലവാരത്തിലുള്ള പ്രവര്‍ത്തനവുമാണ്‌ രാജ്യം ആഗ്രഹിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

മാസ്‌ സ്‌പെക്ട്രോമെട്രി അടിസ്ഥാനമാക്കിയുള്ള പ്രോട്ടിയോമിക്‌സ്‌, മെറ്റബോളമിക്‌സ്‌, ലിപിഡോമിക്‌സ്‌ പ്ലാറ്റ്‌ ഫോമുകള്‍ക്കുള്ള സൗകര്യമാണ്‌ ഡി.ബി.ടിസഹജ്‌. ഒരു ഗവേഷണ ലബോറട്ടറിക്ക്‌ നല്‍കാന്‍ കഴിയുന്നതിലും ഉന്നത നിലവാരത്തിലുള്ള സേവനവും ഗവേഷണ സംവിധാനത്തിനുള്ള പ്ലാറ്റ്‌ ഫോമും സൃഷ്ടിക്കുക എന്നതാണ്‌ ഡി.ബി.ടിസഹജിന്‍റെ പ്രാഥമിക ലക്ഷ്യം.

രാജ്യത്തിന്‍റെ ജൈവ ഉല്‍പ്പാദന മേഖലയുടെ വളര്‍ച്ച അനിവാര്യമാണെന്ന്‌ ഡോ. രാജേഷ്‌ ഗോഖലേ പറഞ്ഞു. നിര്‍മ്മിത ബുദ്ധി (എ.ഐ), മെഷീന്‍ ലേണിംഗ്‌ എന്നിവയുടെ വര്‍ധിച്ച ആവശ്യം തിരിച്ചറിയണം. ഡി.ബി.ടി ഒരു ചെറിയ സമൂഹമായതിനാല്‍ മനുഷ്യവിഭവശേഷി വര്‍ധിപ്പിച്ച്‌ വളരേണ്ടതുണ്ട്‌. ഇതിനായി വിദ്യാര്‍ഥികളുടെയും ഫാക്കല്‍റ്റികളുടെയും എണ്ണം വര്‍ധിപ്പിക്കണം. എല്ലാ ലാബുകളിലുമായി 340 ഓളം കഴിവുറ്റ ശാസ്‌ത്രജ്ഞര്‍ ഡി.ബി.ടിയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗവേഷണ മേഖലയില്‍ സമഗ്ര പദ്ധതികള്‍ ആവിഷ്‌കരിക്കാനും അത്യാധുനിക അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും ആര്‍.ജി.സി.ബി തയ്യാറെടുക്കുന്നതായി ആര്‍.ജി.സി.ബി ഡയറക്ടര്‍ പ്രൊഫ. ഡോ. ചന്ദ്രഭാസ്‌ നാരായണ പറഞ്ഞു.

ആര്‍.ജി.സി.ബി സീനിയര്‍ സയന്‍റിസ്റ്റ്‌ ഡോ. ടി.ആര്‍. സന്തോഷ്‌ കുമാര്‍ സ്ഥാപനത്തിന്‍റെ കാന്‍സര്‍ ഗവേഷണ പരിപാടികളെക്കുറിച്ച്‌ അവതരണം നടത്തി. ആര്‍.ജി.സി.ബി ശാസ്‌ത്രജ്ഞ ഡോ. ദേവസേന അനന്തരാമന്‍ സ്വാഗതം പറഞ്ഞു.
--------------------------


ഡെറ്റോള്‍ പ്രഥമ പോഡ്‌കാസ്റ്റ്‌ ബനേഗാ സ്വസ്ഥ്‌ ഇന്ത്യ കാമ്പെയ്‌ന്‍

കൊച്ചി: ലോക ഹസ്‌ത ശുചിത്വദിനത്തില്‍ ഉപഭോക്തൃ ആരോഗ്യശുചിത്വ കമ്പനിയായ റെക്കിറ്റ്‌, ഡെറ്റോള്‍ ബനേഗാ സ്വസ്ഥ്‌ ഇന്ത്യ കാമ്പെയ്‌ന്‍ സംഘടിപ്പിച്ചു. ശുചിത്വ ത്തിലൂടെ ആരോഗ്യമുള്ള ഇന്ത്യയെ കെട്ടിപ്പടുക്കാന്‍ കഴിയു എന്ന്‌ പോഡ്‌കാസ്റ്റിലൂടെ ബോധവല്‍ക്കരണം ലക്ഷ്യമിടുന്നു. ഇന്ത്യയിലെ പൊതുജനാരോഗ്യത്തിലും ശുചിത്വത്തിലും ഊന്നല്‍ നല്‍കുന്ന ഇന്ത്യയിലെ പ്രഥമ പോഡ്‌കാസ്റ്റ്‌ ബനേഗ സ്വസ്ഥ്‌ ഇന്ത്യ സ്വാസ്ഥ്യ മന്ത്ര ലോഞ്ച്‌ ചെയ്‌തു. പോഡ്‌കാസ്റ്റ്‌ യുവ സമൂഹത്തെ വ്യാപൃതരാക്കി, നല്ല ശുചിത്വ ശീലങ്ങള്‍ വളര്‍ത്തേണ്ടതിന്റെ സന്ദേശം പ്രചരിപ്പിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌.

പുതിയകാലത്തെ പ്ലാറ്റ്‌ഫോമുകളും വിവരങ്ങളും സംയോജിപ്പിച്ച്‌ നല്ല ശുചിത്വശീലങ്ങള്‍ സംബന്ധിച്ച്‌ ശരിയായ സന്ദേശം പ്രചരിപ്പിക്കാനുള്ള ശ്രമമാണ്‌ ഡെറ്റോള്‍ ബനേഗാ സ്വസ്ഥ്‌ ഇന്ത്യ കാമ്പെയ്‌ന്‍ വഴി ലക്ഷ്യമിടുന്നതെന്ന്‌ റെക്കിറ്റ്‌ സൗത്ത്‌ ഏഷ്യ എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ ഗൗരവ്‌ ജെയിന്‍ പറഞ്ഞു.

ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍

അഭ്യന്തര- വിദേശ യാത്രക്കാര്‍ക്ക് മുന്‍കൂറായി ബുക്ക് ചെയ്യാം കൊച്ചി: യാത്രക്കാര്‍ക്ക് തങ്ങളുടെ ബാഗേജുകളെക്കുറിച്ചുള്ള തത്സമയവിവരങ്ങള്‍ നല്‍കു...